Tuesday, September 11, 2018

ഖബർ കെട്ടി പോക്കൽ

റസൂൽ  സ്വല്ലള്ളാഹു അലൈഹി വസല്ലം രോഗ ബാധിതൻ ആയി കിടക്കുമ്പോ ആയിഷ ഉമ്മ പറയുകയാണ് , ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം


عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- فِى مَرَضِهِ الَّذِى لَمْ يَقُمْ مِنْهُ « لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ  - مسلم

ജൂധ ക്രിസ്ത്യാനികളെ അള്ളാഹു ശപിച്ചിരിക്കുന്നു , അവർ അവരുടെ പ്രവാചകന്മാരുടെ ഖബറുകൾ ആരാധന കേന്ദ്രങ്ങൾ ആക്കി .



ജാബിർ (റ) നെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം

حَدَّثَنَا أَبُو بَكْرِ بْنُ أَبِى شَيْبَةَ حَدَّثَنَا حَفْصُ بْنُ غِيَاثٍ عَنِ ابْنِ جُرَيْجٍ عَنْ أَبِى الزُّبَيْرِ عَنْ جَابِرٍ قَالَ نَهَى رَسُولُ اللَّهِ -صلى الله عليه وسلم- أَنْ يُجَصَّصَ الْقَبْرُ وَأَنْ يُقْعَدَ عَلَيْهِ وَأَنْ يُبْنَى عَلَيْه

ഖബർ കുമ്മായം ഇടുന്നതും അതിന്മേൽ കയറി ഇരിക്കുന്നതും , അതു കെട്ടിപോക്കുന്നതും അല്ലാഹുവിന്ടെ റസൂൽ വിലക്കിയിരുന്നു .





ഈ ഹദീസ്‌ ഉദ്ധരിച്ചു കൊണ്ടു ഇമാം നവവി പറയുകയാണ്

وَفِي هَذَا الْحَدِيث كَرَاهَة تَجْصِيص الْقَبْر وَالْبِنَاء عَلَيْهِ وَتَحْرِيم الْقُعُود ، وَالْمُرَاد بِالْقُعُودِ الْجُلُوس عَلَيْهِ . هَذَا مَذْهَب الشَّافِعِيّ وَجُمْهُور الْعُلَمَاء
قَالَ أَصْحَابنَا : تَجْصِيص الْقَبْر مَكْرُوه ، وَالْقُعُود عَلَيْهِ حَرَام ، وَكَذَا الِاسْتِنَاد إِلَيْهِ وَالِاتِّكَاء عَلَيْهِ .
وَأَمَّا الْبِنَاء عَلَيْهِ فَإِنْ كَانَ فِي مِلْك الْبَانِي فَمَكْرُوه ، وَإِنْ كَانَ فِي مَقْبَرَة مُسَبَّلَة فَحَرَام . نَصَّ عَلَيْهِ الشَّافِعِيّ وَالْأَصْحَاب . قَالَ الشَّافِعِيّ فِي الْأُمّ : وَرَأَيْت الْأَئِمَّة بِمَكَّة يَأْمُرُونَ بِهَدْمِ مَا يُبْنَى ، وَيُؤَيِّدُ الْهَدْمَ قَوْلُهُ : ( وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْته ) .    شرح مسلم    الامام نووي

ഈ ഹദീസിൽ കബർ കുമ്മായം ഇടുന്നതും അതിന്മേൽ എടുപ് ഉണ്ടാകുന്നതും , അതിന്മേൽ കയറി ഇരിക്കുന്നതും  കറാഹത്താണ് ,
ഇതാണ് ഷാഫി മദുഹബും , ഭൂരിഭാഗം പണ്ഡിതന്മാർ രുടെ ആപിപ്രായവും ,
എന്നിട്ടു ഇമാം നവവി പറയുകയാണ്
എന്ടെ സഹബാത് പറയുകയാണ് കബർ കുമ്മായം ഇടുന്നതു കറാഹത്താണ് , കയറി ഇരിക്കുന്നത് ഹറാം ആണ്  , അതുപോലെ തന്നറിയാണ്


  👉ഖബർ കെട്ടി പോക്കൽ അനുവധിനീയം ആണെങ്കിൽ അതിന് തുടക്കം കുറികേണ്ടത് അല്ലുഹ് വിന്ടെ റസൂൽ (സ) തന്നെ ആണ്
   👉 വലിയ്യു ആവുക എന്ന മാനദണ്ഡം ആണ് ഖബർ കെട്ടി പൊക്കാൻ കാരണം എങ്കിൽ
ബകീഹ് ണ്ടെ മണ്ണിൽ ആദ്യമായി ഒരു ഖബർ ഉണ്ടായത് ഉസ്മാനു ബിനു മള്ഊൻ(റ) വിണ്ടെ ഖബർ ആണ്
അതു മറമാടിയത്  ആകട്ടെ അല്ലാഹുണ്ടേ റസൂൽ ആണു

👉അദ്ദേഹം സ്വഹാബി ആയിരുന്നു , അദ്ദേഹം ശഹീദ് ആയിരുന്നു , വലിയ്യു ആയിരുന്നു

അബൂ ദാവൂദ്( no 2791 )ഉദ്ധരിക്കുന്ന ഹദീസ് റിപ്പോർട്ടിൽ ഇപ്രകാരം കാണാം .


حَدَّثَنَا عَبْدُ الْوَهَّابِ بْنُ نَجْدَةَ حَدَّثَنَا سَعِيدُ بْنُ سَالِمٍ ح و حَدَّثَنَا يَحْيَى بْنُ الْفَضْلِ السِّجِسْتَانِيُّ حَدَّثَنَا حَاتِمٌ يَعْنِي ابْنَ إِسْمَعِيلَ بِمَعْنَاهُ عَنْ كَثِيرِ بْنِ زَيْدٍ الْمَدَنِيِّ عَنْ الْمُطَّلِبِ قَالَ لَمَّا مَاتَ عُثْمَانُ بْنُ مَظْعُونٍ أُخْرِجَ بِجَنَازَتِهِ فَدُفِنَ فَأَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا أَنْ يَأْتِيَهُ بِحَجَرٍ فَلَمْ يَسْتَطِعْ حَمْلَهُ فَقَامَ إِلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَسَرَ عَنْ ذِرَاعَيْهِ قَالَ كَثِيرٌ قَالَ الْمُطَّلِبُ قَالَ الَّذِي يُخْبِرُنِي ذَلِكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ كَأَنِّي أَنْظُرُ إِلَى بَيَاضِ ذِرَاعَيْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ حَسَرَ عَنْهُمَا ثُمَّ حَمَلَهَا فَوَضَعَهَا عِنْدَ رَأْسِهِ وَقَالَ أَتَعَلَّمُ بِهَا قَبْرَ أَخِي وَأَدْفِنُ إِلَيْهِ مَنْ مَاتَ مِنْ أَهْلِي

ഉസ്മാനുബന് മലുഹൂൻ (റ) മരണപ്പെട്ടപ്പോൾ ജനാസ കൊണ്ടുപോയി മറവു ചെയ്യപ്പെട്ടു , എന്നിട്ടു നബി (സ) ഒരു സഹാബിയോയോട് ഒരു കല്ല്‌ കൊണ്ടുവരാൻ കല്പിച്ചു  , അതു വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല അപ്പോൾ റസൂൽ(സ) അതിലേക്കു എണീറ്റു  എന്നിട്ടു  വസ്ത്രം മുകളിലേക്ക്  കയറ്റി ,
അതിന്ടെ റാവി പറയുകയാണ് റസൂൽ ( സ) യുടെ കയ്യിലെ മസിൽ ഭാഗത്തിന്ടെ വെള്ളഭാഗം കാണുമാര് വത്രം മുകളിലേക്ക് കയറ്റി എന്നിട്ടു കല്ല് വഹിച്ചു കൊണ്ടു തലഭാഗത്തു വച്ചു എന്നിട്ടു
അല്ലാഹു വിന്ടെ റസൂൽ പറഞ്ഞു,  ഇതു എന്ടെ കുടുംബത്തിൽ പെട്ടവരെ ഇവിടെ മറമാടുന്നതിനു
വേണ്ടിയും ,എന്ടെ സഹോദരന്റെ കബർ ആണെന്ന് തിരിച്ചു അറിയുന്നതിന് വേണ്ടിയും ആണ് ,


കെട്ടിപൊക്കിയ കബറുകള്‍ തട്ടി നിരപ്പാക്കുക

.
حَدَّثَنَا يَحْيَى بْنُ  يَحْيَى، وَأَبُو بَكْرِ بْنُ أَبِي شَيْبَةَ وَزُهَيْرُ بْنُ حَرْبٍ قَالَ  يَحْيَى أَخْبَرَنَا وَقَالَ الآخَرَانِ، حَدَّثَنَا وَكِيعٌ، عَنْ  سُفْيَانَ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ، عَنْ أَبِي وَائِلٍ، عَنْ  أَبِي، الْهَيَّاجِ الأَسَدِيِّ قَالَ قَالَ لِي عَلِيُّ بْنُ أَبِي  طَالِبٍ أَلاَّ أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ  صلى الله عليه وسلم أَنْ لاَ تَدَعَ تِمْثَالاً إِلاَّ طَمَسْتَهُ وَلاَ  قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ ‏.‏  وَحَدَّثَنِيهِ أَبُو بَكْرِ بْنُ خَلاَّدٍ الْبَاهِلِيُّ، حَدَّثَنَا  يَحْيَى، - وَهُوَ الْقَطَّانُ - حَدَّثَنَا سُفْيَانُ، حَدَّثَنِي  حَبِيبٌ، بِهَذَا الإِسْنَادِ وَقَالَ وَلاَ صُورَةً إِلاَّ طَمَسْتَهَا  ‏.‏
(സഹീഹ് മുസ്ലിം 969)
"അബുല്‍ഹയ്യാജ് (റ) നിവേദനം : അലി (റ) എന്നോട് പറഞ്ഞു,  നബി(സ) നിയോഗിച്ച അതെ സങ്കതിക്ക് വേണ്ടി താങ്കളെ ഞാന്‍ നിയോഗിക്കുന്നു. ഒരു വിഗ്രഹവും നീ തട്ടി നിരപ്പാക്കാതെ നീ ഒഴിവാക്കരുത്‌. കെട്ടി പൊക്കിയ ഒരു കബറും നിരപ്പാകാതെ വിടുകയും ചെയ്യരുത്.

കബർ ഒരു  ചാണ് മാത്രം ഇമാം നവവി 
അതാണ് ഷാഫി മദുഹബ്

وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْته ) . فِيهِ أَنَّ السُّنَّة أَنَّ الْقَبْر لَا يُرْفَع عَلَى الْأَرْض رَفْعًا كَثِيرًا ، وَلَا يُسَنَّم ، بَلْ يُرْفَع نَحْو شِبْر وَيُسَطَّح ، وَهَذَا مَذْهَب الشَّافِعِيّ وَمَنْ وَافَقَهُ ، وَنَقَلَ الْقَاضِي عِيَاض عَنْ أَكْثَر الْعُلَمَاء أَنَّ الْأَفْضَل عِنْدهمْ تَسْنِيمهَا وَهُوَ مَذْهَب مَالِك ---. شرح مسلم لنووي


തീർച്ചയായും സുന്നത്തു , നിശ്ചയമായും ഖബർ ഭൂമിയിൽ നിന്ന് ഒരുപാട് ഉയർത്തരുത്.  ,
മധ്യഭാഗം കൂർത്തതും ആകരുത്.
എന്നാൽ ഒരു ചാ ണ് മാത്രം  ആണ് ഉയർത്തുന്നന്ത് ,മുഗൾ ഭാഗം പരത്തുകയും ചെയ്യുന്നു .അതാണ് ഷാഫി മദുഹബ് ,അദ്ദേഹത്തോട് യോജികുന്നവരുടെയും.

👉 ഇവിടെ താസ്‌നീം (മുഗൾ ഭാഗം കൂർ തത്)ആണോ തസ്‌തീഹ്(മുകൾഭാഗം പരത്തുക) ആണോ വേണ്ടത് എന്ന ആപിപ്രായ വ്യത്യാസം മാത്രമെ പണ്ഡിതന്മാർ ഇടയിൽ ഓളൂ


ഇബിന് ഹജറുൽ ഹൈതമി :
സ്വാലിഹീങ്ങളുടെ കബർ ആണ് എങ്കിലോ 


الْمَنْقُولُ الْمُعْتَمَدُ كَمَا جَزَمَ بِهِ النَّوَوِيُّ فِي شَرْحِ الْمُهَذَّبِ حُرْمَةُ الْبِنَاءِ فِي الْمَقْبَرَةِ الْمُسَبَّلَةِ فَإِنْ بُنِيَ فِيهَا هُدِمَ وَلَا فَرْقَ فِي ذَلِكَ بَيْنَ قُبُورِ الصَّالِحِينَ وَالْعُلَمَاءِ وَغَيْرِهِمْ وَمَا فِي الْخَادِمِ مِمَّا يُخَالِفُ ذَلِكَ ضَعِيفٌ لَا يُلْتَفَتُ إلَيْهِ وَكَمْ أَنْكَرَ الْعُلَمَاءُ عَلَى بَانِي قُبَّةِ الْإِمَامِ الشَّافِعِيِّ - رَضِيَ اللَّهُ عَنْهُ - وَغَيْرِهَا وَكَفَى بِتَصْرِيحِهِمْ فِي كُتُبِهِمْ إنْكَارًا.


الفتاوى الفقهية الكبرى ١٧/٢

അവലംബ യോഗ്യമായ ആപിപ്രായം, ഖുർആനിന്റെ യും ഹദീസ് നടേയും അടിസ്ഥാനത്തിൽ നക് ല് ചെയ്യപ്പെട്ട ആപിപ്രായം ,
ശരഹ് മുഹദാബിൽ ഇമാം നവവി ഉറപ്പിച്ചു പറയുന്നത് പോലെ, പൊതു കബർ സ്ഥാനിയിൽ
എടുപ് ഉണ്ടാക്കൽ ഹറാം ആണ് ,ഇനി അങ്ങിനെ കെട്ടിപൊക്കിയിട്ടു ഉണ്ടങ്കിൽ തകർക്കണം ,
ഇതിൽ ഉലമാക്കൾ ,സ്വാലിഹീങ്ങൾ മറ്റുള്ളവര് എന്ന വ്യത്യാസം ഇല്ല  ,

الْخَادِمِ  എന്ന കിതാബിൽ അതിനു വിരുദ്ധമായി വന്നിട്ടു ഉണ്ടങ്കിൽ ضَعِيفٌ  ആണ് .നി അതിലേക്കു തിരിഞ്ഞു നോക്കുകയെ വേണ്ട,
ഇമാം ഷാഫിയുടെയും മറ്റുള്ളവരുടെയും  കബറിന് മേൽ എടുകപ്പെട്ട ഖുബ്ബ എത്ര ഉലമാക്കൽ ആണ് നിഷേധം രേഖപ്പെടുത്തിയിട്ടു ഉള്ളത്



👉കെട്ടി പൊക്കിയ കബർ പൊളിക്കണം
അതിൽ ആരുടെ കബർ എന്ന വ്യത്യാസം ഇല്ല

👉അതിനു വിരുദ്ധമായി വേറെ കിതാബിൾ പറഞ്ഞിട്ടുണ്ട ങ്കിൽ അതിലേക്കു നോക്കുകയെ വേണ്ട

👉ഇമം ശാഫിയുടെ ഖുബ്ബക് വരെ നിഷേധം വന്നിട്ടുണ്ട്


കബർ പൊളിക്കാൻ അലി (റ) ഓർഡർ കൊടുക്കുന്നു :

സ്വാഹീഹ് മുസ്ലിം റിപ്പോർട് ചെയ്യുന്ന ഹദീസ് : 

حَدَّثَنَا يَحْيَى بْنُ  يَحْيَى، وَأَبُو بَكْرِ بْنُ أَبِي شَيْبَةَ وَزُهَيْرُ بْنُ حَرْبٍ قَالَ  يَحْيَى أَخْبَرَنَا وَقَالَ الآخَرَانِ، حَدَّثَنَا وَكِيعٌ، عَنْ  سُفْيَانَ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ، عَنْ أَبِي وَائِلٍ، عَنْ  أَبِي، الْهَيَّاجِ الأَسَدِيِّ قَالَ قَالَ لِي عَلِيُّ بْنُ أَبِي  طَالِبٍ أَلاَّ أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ  صلى الله عليه وسلم أَنْ لاَ تَدَعَ تِمْثَالاً إِلاَّ طَمَسْتَهُ وَلاَ  قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ ‏.‏  وَحَدَّثَنِيهِ أَبُو بَكْرِ بْنُ خَلاَّدٍ الْبَاهِلِيُّ، حَدَّثَنَا  يَحْيَى، - وَهُوَ الْقَطَّانُ - حَدَّثَنَا سُفْيَانُ، حَدَّثَنِي  حَبِيبٌ، بِهَذَا الإِسْنَادِ وَقَالَ وَلاَ صُورَةً إِلاَّ طَمَسْتَهَا  ‏.‏
(സഹീഹ് മുസ്ലിം)

"അബുല്‍ഹയ്യാജ് (റ) നിവേദനം : അലി (റ) എന്നോട് പറഞ്ഞു,  നബി(സ) നിയോഗിച്ച അതെ സങ്കതിക്ക് വേണ്ടി താങ്കളെ ഞാന്‍ നിയോഗിക്കുന്നു. ഒരു വിഗ്രഹവും നീ തട്ടി നിരപ്പാക്കാതെ നീ ഒഴിവാക്കരുത്‌. കെട്ടി പൊക്കിയ ഒരു കബറും നിരപ്പാകാതെ വിടുകയും ചെയ്യരുത്

റസൂൽ (സ) യുടെ കബർ എങ്ങിനെ ആണ് അത് കെട്ടി പൊക്കിയിട്ടു ഉണ്ടോ? ...


أَخْبَرَنِى عَمْرُو بْنُ عُثْمَانَ بْنِ هَانِئٍ عَنِ الْقَاسِمِ قَالَ دَخَلْتُ عَلَى عَائِشَةَ فَقُلْتُ يَا أُمَّهْ اكْشِفِى لِى عَنْ قَبْرِ النَّبِىِّ -صلى الله عليه وسلم- وَصَاحِبَيْهِ رضى الله عنهما فَكَشَفَتْ لِى عَنْ ثَلاَثَةِ قُبُورٍ لاَ مُشْرِفَةٍ وَلاَ لاَطِئَةٍ مَبْطُوحَةٍ - ابي داود

കാസിം (റ) വിനെ തൊട്ട് ഉദ്ധരിക്കുന്നു ,അബൂദാവൂദ്‌ റിപ്പോർട്ട് ചെയ്യുന്ന ഹദീസ്
നാൻ അയിഷ ഉമ്മയുടെ അടുത്തേക്ക് പ്രവേശിചു , എന്നിട്ടു പറഞ്ഞു ഉമ്മ എനിക്കു നബി(സ) യുടെയും അദ്ദേഹത്തിന്റെ രണ്ടു കൂട്ടുകാരുടെ കബറും വെളിവാക്കി തരുമോ? അപ്പോൾ അവർ എനിക്കു മൂന്ന്കബറും വെളിവാക്കി തന്നു  .
അതു കെട്ടിപൊക്കിയിട്ടു ഇല്ല എന്നാൽ ഭൂമിയോടു സമമായിട്ടും അല്ല.

റസൂലിന്റെ (സ) കബറിന് മേല് ഉള്ള ഖുബ്ബ


. قال الصنعاني – رحمهُ اللهُ – في " تطهير الاعتقادِ " :
"فإن قلت : هذا قبرُ الرسولِ صلى اللهُ عليه وسلم قد عُمرت عليه قبةٌ عظيمةٌ انفقت فيها الأموالُ .
قلتُ : هذا جهلٌ عظيمٌ بحقيقةِ الحالِ ، فإن هذه القبةَ ليس بناؤها منهُ صلى اللهُ عليه وسلم ، ولا من أصحابهِ ، ولا من تابعيهم ، ولا من تابعِ التابعين ، ولا علماء الأمةِ وأئمة ملتهِ ، بل هذه القبةُ المعمولةُ على قبرهِ صلى اللهُ عليه وسلم من أبنيةِ بعضِ ملوكِ مصر المتأخرين ، وهو قلاوون الصالحي المعروف بالملكِ المنصورِ في سنةِ ثمانٍ وسبعين وست مئة ، ذكرهُ في " تحقيقِ النصرةِ بتلخيصِ معالمِ دارِ الهجرةِ " ، فهذه أمورٌ دولية لا دليليةٌ " انتهى .


الصنعاني രഹിമഹുല്ല പറയുന്നു : അദ്ദേഹതിന്ടെ
تطهير الاعتقادِ " എന്ന കിത്താബിൽ
ഇനി നി പറയുകയാണ് എങ്കിൽ ഇതു അല്ലാഹു വിന്ടെ റസൂൽ ണ്ടെ കബർ ആണ് അതിന്ടെ മേൽ മഹത്തായ ഖുബ്ബ പണിതിട്ട് ഉണ്ട് , അതിലേക്കു ധാരാളം സമ്പത്തു ചിലവകപ്പെട്ടിരിക്കുന്നു ,
നാൻ പറയും : യഥാർത്ഥത്തിൽ അതു വലിയ വിഡ്ഢിത്തം ആണ് ., അതു നബി(സ) യിൽ നിന്നും ഉണ്ടായിട്ടില്ല , സഹാബികളുടെ തില് നിന്നും ഉണ്ടായിട്ടില്ല  , താബിയികളുടെ  തില് നിന്നും ഉണ്ടായിട്ടില്ല ,താബ്ഹ് താബിഹി കളുടെ  തില് നിന്നും ഉണ്ടായിട്ടില്ല, മുസ്ലിം സമൂഹത്തിലെ ഉലമകളിൽ നിമ്മും പണ്ഡിതന്മാർ രിൽ നിന്നും ഉണ്ടായിട്ടില്ല , പിൽകാലത്ത് വന്ന ഈജിപ്ഷ്യന് രാജാക്കൻ മരിൽ നിമ്മും ആണ് അതിന്ടെ നിർമാണം ഉണ്ടായിട്ട് ഉള്ളത് , മൻസൂർ എന്നു അറിയപ്പെടുന്ന കാലവൂൻ സ്വാലിഹി എന്ന രാജാവിന്റെ കാലത്തു ആണ്  ഹിജ്‌റ 678 ല് ആണ് , تحقيقِ النصرةِ بتلخيصِ معالمِ دارِ الهجرةِ എന്ന ഗ്രന്ഥം ത്തിൽ ഇതു പറഞ്ഞിട്ടുണ്ട് ...ഇതു ഒരു രാഷ്ട്രീയ കാര്യം ആണ് ,, ഇതു തെളിവ് അല്ല

ഇമാം ഷാഫി ..

وَأُحِبُّ أَنْ لَا يُزَادَ فِي الْقَبْرِ تُرَابٌ مِنْ غَيْرِهِ وَلَيْسَ بِأَنْ يَكُونَ فِيهِ تُرَابٌ مِنْ غَيْرِهِ بَأْسٌ إذًا إذَا زِيدَ فِيهِ تُرَابٌ مِنْ غَيْرِهِ ارْتَفَعَ جِدًّا ، وَإِنَّمَا أُحِبُّ أَنْ يُشَخِّصَ عَلَى وَجْهِ الْأَرْضِ شِبْرًا أَوْ نَحْوَهُ وَأُحِبُّ أَنْ لَا يُبْنَى ، وَلَا يُجَصَّصَ فَإِنَّ ذَلِكَ يُشْبِهُ الزِّينَةَ وَالْخُيَلَاءَ ، وَلَيْسَ الْمَوْتُ مَوْضِعَ وَاحِدٍ مِنْهُمَا ، وَلَمْ أَرَ قُبُورَ الْمُهَاجِرِينَ وَالْأَنْصَارِ مُجَصَّصَةً ( قَالَ الرَّاوِي ) : عَنْ طَاوُسٍ : { إنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى أَنْ تُبْنَى الْقُبُورُ أَوْ تُجَصَّصَ } ( قَالَ الشَّافِعِيُّ ) : وَقَدْ رَأَيْت مِنْ الْوُلَاةِ مَنْ يَهْدِمَ بِمَكَّةَمَا يُبْنَى فِيهَا فَلَمْ أَرَ الْفُقَهَاءَ يَعِيبُونَ ذَلِكَ
" മറ്റ് മണ്ണ് അവിടെ ഖബറിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ് എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ഖബറിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ഖബര്‍  ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.  ഖബറിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക. മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ഖബറുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.”
ത്വാവൂസ് (റ) ല്‍ നിന്ന് നിവേദനം : ഖബ്‌റുകള്‍ കുമ്മായമിടുക, അതിന്മേല്‍ വല്ലതും നിര്‍മിക്കുക എന്നിവ നബി(സ) നിരോധിച്ചിരിക്കുന്നു.''














Tuesday, August 28, 2018

ഇൻ തദോഹും ലാ യാസമഹഊ ദുഹാഹുകും

തഫ്സീർ കുർത്തുബി
. ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين أي يجحدون أن يكون ما فعلتموه حقا ، وأنهم أمروكم بعبادتهم ; كما أخبر عن عيسى بقوله : ما يكون لي أن أقول ما ليس لي بحق  
تفسير  قرطبي
പിന്നെ ഇത് മടങ്ങുന്നു ബുദ്ധി ഉള്ളള  ആരാധ്യ വസ്തുക്കലിലേകും
മലകുകലെ പോലത്തെ ,ജിന്ന് കളെ പോലത്തെ

പിന്നെ ഇസ്തിഗാസക്‌ തെളിവ് കൊണ്ടു വരാറുള്ളത്
തഫ്സീറു റൂഹ് ബയാൻ ..
ഇപ്പോ അടുത്ത കാലത്തു ജീവിച്ചു മരിച്ചു പോയ
ഇസ്മയിൽ  ഹിക്കി എഴുതിയ കിതാബ് ആണ്
ഇയ്യാളെ ഇമം എന്നു പോലും പറയാൻ പാടില്ല

പിന്നെ ഇസ്തിഗാസ ഒരുപാട് എതിർത്ത പണ്ഡിതൻ ആണ് ഇമാം അലൂസി
അദ്ദേഹം അടുത്ത കാലത്തു ജീവിച്ചു മരിച്ചു പോയ പണ്ടുതന് ആണ്
അദേഹത്റ് പറ്റി സമസ്ത സെക്രെട്ടറി പ്രൊഫസർ  ആലിക്കുട്ടി മുസ്ല്യാർ
അദ്ദേഹം ചീഫ് എഡിറ്റർ ആയി കൊണ്ടു എഴുതിയ പുസ്തകം ആണ്
മുസ്ലിം ലോകം year  ബുക് ആ പുസ്തകത്തിൽ പ്രമാണികരായ മുഫസ്സിറുകളെ പരിചയപെടുത്തിയപ്പോൾ അതിൽ കുറത്തുബി ഇബിനുകസിർ എന്നിവ പറഞ്ഞതിന്റെ കൂടെ ഇമാം അലൂസിയെ പറയുന്നുണ്ട്
.
തഫ്സീറുൽ കുറത്തുബി  ഫുൾ പേജ്
تفسير الرازي
 : أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله .
അവർ വിഗ്രഹങ്ങ ലെ വച്ചിട്ടുള്ളത് അവരുടെ അമ്പിയകൺമരുടെയും മഹാന്മാരുടെ രൂപത്തിൽ അണ് എന്നിട്ടോ
അവർ വാദിക്കുന്നത്  ഈ രൂപങ്ങൾ ക്ക് ഇബാദത്ത് എടുത്തു കൊണ്ട് അലങ്കിൽ ഈ രുപങ്ങളോട് പ്രാർത്ഥിച്ചു കൊണ്ട് മറ്റും അവർ വ്യാബൃതരായൽ
അ മഹാന്മാർ അല്ലാഹുവിന്റെ അടുകൽ ശുബാർഷ ചെയ്യും എന്നായിരുന്നു അവരുടെ വാദം എന്ന് റാസി ഇവിടെ വിവരിക്കുന്നു

അതുപോലെ
ഇതിനു തുല്യം തന്നെ ആണ് , അതായത് മക്ക മിശ്രിക്കുകളുണ്ടെ ഈ പ്രേവർത്തി കു തുല്യം തന്നെ ആണ് .
അവരുടെ മഹാന്മാരുടെ ഖബറുകൾ ആദരിക്കൽ
അവർ അള്ളാഹു വിൻഡ് അടുക്കൽ അവർക്കു ശുപാർശ പറയും എന്ന വിശ്വാസത്തോട് കൂടെ

ഇവിടെ മുസ്‌ലായകന്മാരു സാദാരണ പറയാറുള്ളത് അവിടെ ഹു എന്ന ലമീറ് ഉണ്ട് അതു ആരാധന യിലേക് ആണ് മടങ്ങുന്നത് എന്നാണ് അപ്പോൾ ആരാധിച്ചു കൊണ്ട്‌ ബഹുമാനിക്കുന്നു അതാണ് ഇതു എന്നാണ്
എന്നാൽ ഇവിടെ പരിശിദിച്ചആൽ
ഹു എന്ന ലമീറ് എങ്ങോട്ടു മടങ്ങിലായാലും കോഴപ്പം ഇല്ല
ശുപാർശകൾ ആണ് എന്ന വിശവാസത്തഓട് കൂടെ ഖബറിനെ ബഹുമാണിക്കൽ ആണ് ഇവിടെ വിഷയം പറയുന്നത് ഹു എന്ന ലമീറ് ണ് ശേഷം ഇവിടെ ആരാധന വിഷയം പറയുന്നേ ഇല്ല
അങ്ങിനെ ചെയ്യുന്നത് മക്ക മുശ്രിക്കുകൾ ളുടെ പ്രവർത്തനത്തിന് തുല്യം ആണ് എന്നാണ് ഇമാം റാസി ഇവിടെ വ്യക്തമാകുന്നത്.

അടുത്തതായി മുസ്‌ല്യാക്കന്മാർ കൊണ്ട് വരാറുള്ളത് , ഇത് മുസ്ലിംകളെ പറ്റി അല്ല
മുസ്ലിംകൾ അല്ലാത്ത ആളുകളെ ആണ് ഉദ്ദേശിക്കുന്നത് എന്ന് അതിന്ടെ തെളിവ താഴെ കൊടുക്കുന്നു




 [سورة فاطر (35) : آية 14]
إِنْ تَدْعُوهُمْ لَا يَسْمَعُوا دُعاءَكُمْ وَلَوْ سَمِعُوا مَا اسْتَجابُوا لَكُمْ وَيَوْمَ الْقِيامَةِ يَكْفُرُونَ بِشِرْكِكُمْ وَلا يُنَبِّئُكَ مِثْلُ خَبِيرٍ (14)
قَوْلُهُ تَعَالَى: (إِنْ تَدْعُوهُمْ لَا يَسْمَعُوا دُعاءَكُمْ) أَيْ إِنْ تَسْتَغِيثُوا بِهِمْ فِي النَّوَائِبِ لَا يَسْمَعُوا دُعَاءَكُمْ، لِأَنَّهَا جمادات لا تبصر ولا تسمع. إِذْ لَيْسَ كُلُّ سَامِعٍ نَاطِقًا. وَقَالَ قَتَادَةُ: الْمَعْنَى لَوْ سَمِعُوا لَمْ يَنْفَعُوكُمْ. وَقِيلَ: أَيْ لَوْ جَعَلْنَا لَهُمْ عُقُولًا وَحَيَاةً فَسَمِعُوا دُعَاءَكُمْ لَكَانُوا أَطْوَعَ لِلَّهِ مِنْكُمْ، وَلَمَا اسْتَجَابُوا لَكُمْ عَلَى الْكُفْرِ. (وَيَوْمَ الْقِيامَةِ يَكْفُرُونَ بِشِرْكِكُمْ) أَيْ يَجْحَدُونَ أَنَّكُمْ عَبَدْتُمُوهُمْ، وَيَتَبَرَّءُونَ مِنْكُمْ. ثُمَّ يَجُوزُ أَنْ يَرْجِعَ هَذَا إِلَى الْمَعْبُودِينَ مِمَّا يَعْقِلُ، كَالْمَلَائِكَةِ وَالْجِنِّ وَالْأَنْبِيَاءِ وَالشَّيَاطِينِ أَيْ يَجْحَدُونَ أَنْ يَكُونَ مَا فَعَلْتُمُوهُ حَقًّا، وَأَنَّهُمْ أَمَرُوكُمْ بِعِبَادَتِهِمْ، كَمَا أَخْبَرَ عَنْ عِيسَى بِقَوْلِهِ:" مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ" «1»
[المائدة: 116] وَيَجُوزُ أَنْ يَنْدَرِجَ فِيهِ الْأَصْنَامُ أَيْضًا، أَيْ يُحْيِيهَا اللَّهُ حَتَّى تُخْبِرَ أَنَّهَا لَيْسَتْ أَهْلًا للعبادة.

الكتاب : الجامع لأحكام القرآن = تفسير القرطبي

القرطبي، شمس الدين (600 - 671هـ، 1204 - 1273م).


Wednesday, August 8, 2018

സമസ്ത വിഭാഗങ്ങൾ

😍😍😍😍👇🏻

1. നൂരിഷ ത്വരീഖത്
2. കൊണ്ടോട്ടി ത്വരീഖത്
3. കോരൂര് ത്വരീഖത്
4. ചോറ്റൂർ ത്വരീഖത്
5. ശംഷിയ ത്വരീഖത്
6. തീജാനി ത്വരീഖത്
7. വടകര ത്വരീഖത്
8. പട്ടിക്കാട് ത്വരീഖത്
9. ബഗ്ദാദി ത്വരീഖത്
10. അമദാനി ത്വരീഖത്
11. മുദുമ്മൽ ത്വരീഖത്
12. അകലാട് ത്വരീഖത്
13. പുലാമന്തോൾ ത്വരീഖത്
14. ആലുവ ത്വരീഖത്
15. വേങ്ങാട് ത്വരീഖത്
16. കക്കാട് ത്വരീഖത്
17. ആലന്തറ ത്വരീഖത്
18. കാളന്തോട് ത്വരീഖത്
19. പൂക്കടശ്ശേരി ത്വരീഖത്
20. പടപ്പറമ്പ് ത്വരീഖത്
21. തുളിക്കോട് ത്വരീഖത്
22. എ.പി
23. ഇ.കെ
24. ദക്ഷിണ
25. സമസ്ഥാനം

നാഴികക്ക് നാൽപ്പതു വട്ടം മുജാഹിദ് എട്ടായി എന്നു പാടി നടക്കുന്ന സംസ്തക്കാരോട്...
അറിയാഞ്ഞിട്ടു ചോദിക്കുവാ....
ഇതിൽ ഏതു ഗ്രൂപാ നിങ്ങലുടെത്????
1. കാന്തപുരം AP വിഭാഗം: അതിൽ തന്നെ
ജിശാൻ മാഹി ഗ്രൂപ്പ്‌, രാമന്ദളി ഗ്രൂപ്പ്‌, പൊന്മള ഗ്രൂപ്പ്‌,മുടി അങ്ങീകരിക്കുന്ന ഗ്രൂപ്പ്‌, മുടി അങ്ങീകരിക്കാത ഗ്രൂപ്പ്‌,
2. EK വിഭാഗം സുന്നി.
3. ചേളാരി സുന്നി.
4. ദക്ഷിണ കേരള സുന്നി.
5. നജീബ് മൌലവിയുടെ സംസ്ഥാന സുന്നി.
6. ആലുവ ത്വരീകത്തു സുന്നി.
7. ഖാദ്റിയ ത്വരീകത്തു സുന്നി.
8. രിഫായി ത്വരീകത്തു സുന്നി.
9. നക്ഷബന്ദിയ ത്വരീകത്തു സുന്നി.
10. നുരിഷാ ത്വരീകത്തു സുന്നി.
11. കക്കാട് ഫൈസിയുടെ ബസുകി ത്വരീകത്തു സുന്നി.
12. തബ്ലീഗ് ജമാത്തിനെ അങ്ങീകരിക്കുന്ന സുന്നി.
13. തബ്ലീഗ് ജമാത്തിനെ അങ്ങീകരിക്കാത്ത സുന്നി.
അങ്ങനെ മറ്റു പല ഗ്രൂപുകളും.....

വിഗ്രഹം ങ്ങൾ എന്തൊക്കെ ആയിരുന്നു , ആരാധന എങ്ങിനെ വന്നു




സ്വാലിഹുളായ മരണപ്പെട്ടവരുടെ കാര്യത്തിലാണ് ആദ്യമായി ശരീഅത്തില്‍ നിന്നും വ്യതിചലിച്ചതും, ആരാധന തുടങ്ങിയതും എന്ന് കൃത്യമായി തഫ്സീറുകളില്‍ കാണാം.


 وَلِهَذَا قَالَ هَاهُنَا: وَمَكَرُوا مَكْراً كُبَّاراً وَقالُوا لَا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُواعاً وَلا يَغُوثَ وَيَعُوقَ وَنَسْراً وَهَذِهِ أَسْمَاءُ أَصْنَامِهِمُ الَّتِي كَانُوا يَعْبُدُونَهَا مِنْ دُونِ اللَّهِ.
قَالَ الْبُخَارِيُّ: حَدَّثَنَا إِبْرَاهِيمُ، حَدَّثَنَا هِشَامٌ عَنِ ابْنِ جُرَيْجٍ، وَقَالَ عَطَاءٌ عَنِ ابْنِ عَبَّاسٍ:
صَارَتِ الْأَوْثَانُ الَّتِي كَانَتْ فِي قَوْمِ نُوحٍ فِي الْعَرَبِ بَعْدُ: أَمَّا وَدٌّ فَكَانَتْ لِكَلْبٍ بِدَوْمَةِ الْجَنْدَلِ، وَأَمَّا سُوَاعٌ فَكَانَتْ لِهُذَيْلٍ، وَأَمَّا يَغُوثُ فَكَانَتْ لِمُرَادَ ثُمَّ لِبَنِي غُطَيْفٍ بِالْجُرُفِ عند سبأ، وأما يَعُوقُ فَكَانَتْ لِهَمْدَانَ، وَأَمَّا نَسْرٌ فَكَانَتْ لِحَمِيرَ لِآلِ ذِي كَلَاعٍ وَهِيَ أَسْمَاءُ رِجَالٍ صَالِحِينَ مِنْ قَوْمِ نُوحٍ عَلَيْهِ السَّلَامُ، فَلَمَّا هَلَكُوا أَوْحَى الشَّيْطَانُ إِلَى قَوْمِهِمْ أَنِ انْصِبُوا إِلَى مَجَالِسِهِمُ الَّتِي كَانُوا يَجْلِسُونَ فِيهَا أَنْصَابًا وَسَمُّوهَا بِأَسْمَائِهِمْ فَفَعَلُوا فَلَمْ تُعْبَدْ حَتَّى إِذَا هَلَكَ أُولَئِكَ وَتَنَسَّخَ الْعِلْمُ عُبِدَتْ «2» . وَكَذَا رُوِيَ عَنْ عِكْرِمَةَ وَالضَّحَّاكِ وَقَتَادَةَ وَابْنِ إِسْحَاقَ نَحْوُ هَذَا، وَقَالَ عَلِيُّ بْنُ أَبِي طَلْحَةَ عَنِ ابْنِ عَبَّاسٍ: هَذِهِ أَصْنَامٌ كَانَتْ تُعْبَدُ فِي زَمَنِ نُوحٍ.
وَقَالَ ابْنُ جَرِيرٍ «3» : حَدَّثَنَا ابْنُ حُمَيْدٍ، حَدَّثَنَا مِهْرَانُ عَنْ سُفْيَانَ عَنْ مُوسَى عَنْ محمد بن قيس وَلا يَغُوثَ وَيَعُوقَ وَنَسْراً قَالَ: كَانُوا قَوْمًا صَالِحِينَ بَيْنَ آدَمَ وَنُوحٍ وَكَانَ لَهُمْ أَتْبَاعٌ يَقْتَدُونَ بِهِمْ، فَلَمَّا مَاتُوا قَالَ أَصْحَابُهُمُ الَّذِينَ كَانُوا يَقْتَدُونَ بِهِمْ: لَوْ صَوَّرْنَاهُمْ كَانَ أَشْوَقَ لَنَا إِلَى الْعِبَادَةِ إِذَا ذَكَرْنَاهُمْ، فَصَوَّرُوهُمْ فَلَمَّا مَاتُوا وَجَاءَ آخَرُونَ دَبَّ إِلَيْهِمْ إِبْلِيسُ فَقَالَ: إِنَّمَا كَانُوا يَعْبُدُونَهُمْ وَبِهِمْ يُسْقَوْنَ الْمَطَرَ فَعَبَدُوهُمْ.
الكتاب: تفسير القرآن العظيم (ابن كثير)
ابن كثير القرشي (700 - 774هـ)

അർത്ഥം:
ഇമാം ബുകാരി , ഇബ്ൻ അബ്ബാസ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. നൂഹ് നബി(അ) വിന്റെ ജനതയുടെ കാലത്തുണ്ടായിരുന്ന വിഗ്രഹങ്ങൾ പിന്നെ അറബികളിലേക്ക് വ്യാപിച്ചു. വദ്ധിനെ കുറിച്ച് പരാമർശിക്കുകയാണെങ്കിൽ:  ദവ്മതുൽ ജന്ദൽ എന്നാ സ്ഥലത്തെ കൽബു ഗോത്രക്കാരുടെ വിഗ്രഹമായിരുന്നു. സുവാഹു : ഹുദയ്യു ഗോത്രത്തിന്റെയും, യഘൂഥ്‌  : മുരാദ് ഗോത്രത്തിന്റെയും പിന്നീടത്‌ സബാ എന്നാ സ്ഥലത്ത് ബാനി ഘുതയ്ഫ് എന്ന ഗോത്രക്കാർ അതിനെ ആരാധിച്ചു. യഊഖ് : ഹംദാൻ  ഗോത്രത്തിന്റെയും, നസ്ര് : ധുകാല വംശത്തിൽപ്പെട്ട  ഹിമയർ ഗോത്രത്തിന്റെയും വിഗ്രഹങ്ങളായിരുന്നു. ഈ വിഗ്രഹങ്ങളുടെ പേര് വന്നത് നൂഹ് നബിയുടെ ജനതയുടെ കാലത്തുണ്ടായിരുന സ്വാലിഹികളായ ആളുകളായിരുന്നു. ഇവാൻ മരണപ്പെട്ടപ്പോൾ ശൈത്താൻ നൂഹ് നബിയുടെ ജനങ്ങളിലേക്ക് ഇവരുടെ ബഹുമാനത്തിനു വേണ്ടി അവർ കുടിയിരുന്ന സ്ഥലത്തിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. എന്നിട്ട് ഈ വിഗ്രഹങ്ങൾക്ക്  ഇവരുടെ പേരുകൾ നല്കി. ഇത് തുടർന്ന്കൊണ്ടേ ഇരുന്നു. പക്ഷെ ഇതുണ്ടാക്കിയ തലമുറ പോകുകയും അറിവ് നഷ്ട്ടപ്പെടുകയും ചെയ്യുന്നതുവരെ ഈ വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടിരുന്നില്ല, അതിനു ശേഷം ആണ് വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടത്. ഇത് ഇക്രിമ, ഖത്താദ, ഇബ്ൻ ഇസ്ഹാഖ് എന്നിവരും രേഖപ്പെടുത്തിയിട്ടുണ്ട്, അലി ബിൻ അബി തൽഹാ ഇബ്ൻ അബ്ബാസിൽ നിന്നും രേഖപ്പെടുത്തുന്നു: നൂഹ് നബി (അ) വിന്റെ കാലത്തിലെ ജനത ആരാധിച്ചിരുന്ന വിഗ്രഹങ്ങളാണത്. ഇബ്ൻ ജരീർ മുഹമ്മദ്‌ ബിൻ ഖയ്സിൽ നിന്നും  യഘൂഥ്‌, യഊഖ്, നസ്ര് എന്നിവരെപറ്റി രേഖപ്പെടുത്തുന്നു. ഇവർ നൂഹ് (അ) ന്റെയും ആദം (അ) ഇടക്കുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്വാലിഹുകളായിരുന്നു. നേർമാർഗ്ഗത്തിൽ ജീവിച്ചിരുന്ന അനുയായികളും ഉണ്ടായിരുന്നു ആ സമയത്ത്. പിന്നെ അവർ മരണപ്പെട്ടപ്പോൾ അവരെ പിന്തുടർന്ന അനുയായികൾ പറഞ്ഞു : "ഞങ്ങൾ ഇവരുടെ രൂപത്തിൽ വിഗ്രഹം ഉണ്ടാക്കി അവരെ ഓർമ്മിച്ചാൽ അത് ആരാധനകൾ കൂടുതൽ ചെയ്യാൻ പ്രേരിപ്പിക്കും. ഈ കാരണം കൊണ്ട് അവർ വിഗ്രഹങ്ങൾ ഉണ്ടാക്കി. പിന്നെ ഈ തലമുറ മരണപ്പെട്ടപ്പോൾ, ഇബ്ലീസ്‌ അവരിലേക്ക്‌ വന്നു പറഞ്ഞു നിങ്ങളുടെ മുൻഗാമികൾ ഈ വിഗ്രഹങ്ങളെ ആരാധിച്ചപ്പോൾ, അവർക്ക് മഴ ലഭിച്ചിരുന്നു, പിന്നീട് അത് ആരാധിക്കപ്പെട്ടു.



ഇമാം റാസിയുടെ വിശദീകരണം.
---------------------

كان يموت أقوام صالحون فكانوا يتخذون تماثيل على صورهم ويشتغلون بتعظيمها، وغرضهم تعظيم أولئك الأقوام الذين ماتوا حتى يكونوا شافعين لهم عند الله وهو المراد من قولهم:

{ مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى ٱللَّهِ زُلْفَى }

[الزمر: 3] الوجه الخامس: أنه ربما مات ملك عظيم، أو شخص عظيم، فكانوا يتخذون تمثالاً على صورته وينظرون إليه، فالذين جاؤا بعد ذلك ظنوا أن آباءهم كانوا يعبدونها فاشتغلوا بعبادتها لتقليد الآباء، أو لعل هذه الأسماء الخمسة وهي: ود، وسواع، ويغوث، ويعوق، ونسر، أسماء خمسة من أولاد آدم، فلما ماتوا قال إبليس لمن بعدهم: لو صورتم صورهم، فكنتم تنظرون إليهم، ففعلوا فلما مات أولئك قال لمن بعدهم: إنهم كانوا يعبدونهم فعبدوهم، ولهذا السبب نهى الرسول عليه السلام عن زيارة القبور أولاً، ثم أذن فيها على ما يروى أنه عليه السلام قال: كنت نهيتكم عن زيارة القبور ألا فزوروها فإن في زيارتها تذكرة……. الأصنام الخمسة كانت أكبر أصنامهم، ثم إنها انتقلت عن قوم نوح إلى العرب،



(സദ് വ്രത്തരായ ആളുകൾ മരിച്ചിരുന്ന സന്ദർഭങ്ങളിൽ അവരുടെ രൂപങ്ങളിൽ അവർ പ്രതിമകൾ ഉണ്ടാക്കുകയും അവരെ വന്ദിക്കുന്നതിൽ വ്യാപ്ര്തരായി കഴിയുകയും ചൈതിരുന്നു. തങ്ങൾക്ക് ഈ മരിച്ചു പോയ ആളുകൾ അള്ളാഹുവിന്റെ പക്കൽ ശുപാർശകരായിരിക്കുന്നതിന് വേണ്ടിയാണ് അവർ അവരെ വന്ദിച്ചുപോന്നത്. ‘നമ്മെ അവർ അള്ളാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവര ആരാധിക്കുന്നത്.[الزمر: 3] ’എന്ന അവരുടെ (മുശ്രിക്കുകളുടെ) വാക്കിന്റെ അർത്ഥം ഇതാണ്. ഒരു മഹാനായ രാജാവ് അല്ലെങ്കിൽ വലിയ ഒരാൾ മരിച്ചു എന്ന് വരുമ്പോൾ അവർ അവരുടെ രൂപത്തിൽ പ്രതിമയുണ്ടാക്കും, അതിൽ നോക്കികൊണ്ടിരിക്കുകയും ചെയ്യുക പതിവായിരുന്നു. അവരുടെ പിൻഗാമികളായി വന്നവരാകട്ടെ തങ്ങളുടെ പൂർവ്വ പിതാക്കന്മാർ അവയെ ആരാധിക്കയാണ് ചൈതിരുന്നത് എന്നു വിചാരിച്ചു
തങ്ങളുടെ പൂർവ്വ പിതാക്കളെ അനുകരിച്ച് അവർ അവരെ ആരാധിക്കുന്നതിൽ ഏർപ്പെട്ടു.
അല്ലെങ്കിൽ വദ്ദ്, സുആഅ്, യഗൂസ്, യഖൂക്, നസ്റ് എന്നീ പേരുകൾ ആദമിന്റ മക്കളിൽ അഞ്ച് പേരുടെ നാമങ്ങളായിരിക്കാം. അവർ മരിച്ചപ്പോൾ അവർക്ക് ശേഷമുള്ളവരോട് ഇബ്ലീസ്
പറഞ്ഞു: ‘നിങ്ങൾ അവരുടെ രൂപങ്ങൾ ഉണ്ടാക്കുകയും അവയിൽ നോക്കികൊണ്ടിരിക്കുകയും ചൈതുവെങ്കിലോ!’ അങ്ങിനെ അവർ അപ്രകാരം ചെയ്തു. ആ ആളുകൾ മരിച്ചപ്പോൾ അവർക്ക് ശേഷമുള്ളവരോടും “അവർ അവരെ ആരാധിക്കുകയാണ് ചെയ്തിരുന്നത്” എന്ന് അവൻ (ഇബ്ലീസ്) പറഞ്ഞു കേൾപിച്ചു. അങ്ങിനെ അവർ അവരെ ആരാധിച്ചു. ഇത് കാരണത്താൽ കബറുകൾ സന്ദർശിക്കുന്നതിനെ റസൂൽ (ﷺ) ആദ്യം നിരോധിച്ചിരുന്നു…… ‘ഖബർ സന്ദർശിക്കുന്നതിനെ നാൻ നിങ്ങളോട് നിരോധിച്ചിരുന്നു. ;എന്നാൽ (ഇപ്പാൾ) നിങ്ങളവയെ സന്ദർശിച്ച് കൊള്ളുവീൻ നിശ്ചയമായും അവ സന്ദർശിക്കുന്നതിൽ നിങ്ങൾക്ക് ഒര് ഉണർത്തലുണ്ട്” എന്ന ഹദീസ് അനുസരിച്ച്……………
ഈ അഞ്ച് ബിംബങ്ങളും അവരുടെ ബിംബങ്ങിൽ വച്ച് ഏറ്റവും വലുതായിരുന്നു. പിന്നീട് അവ നൂഹ് നബിയുടെ ജനതയിൽ നിന്നും അറബികളുടെ ഇടയിലേക്ക് മാറുകയും ചെയ്തു.
(തഫ്സീറുൽ കബീർ)



ഇമാന്‍ റാസി (റ) അദ്ദേഹത്തിന്റെ തഫ്സീറില്‍ :
സൂറത്തു യൂനുസലെ 18-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: ``തീര്‍ച്ചയായും അവര്‍ ഈവിഗ്രഹങ്ങളെയും പ്രതിമകളെയും സ്ഥാപിച്ചിട്ടുള്ളത്‌ അവരുടെ നബിമാരുടെയും മഹത്തുക്കളുടെയും രൂപത്തിലാകുന്നു.

ഇതിൽ നിന്നും ഒരു കാര്യം ഉറപ്പാണ്‌ വെറും കല്ല്‌ എന്ന് കരുതിയിട്ടല്ല ആരാധന തുടങ്ങിയത് മറിച്ച്‌ ആ വിഗ്രഹത്തെ ലക്ഷ്യം വെച്ചത് സ്വാലിഹകളായ ആളുകളാണെന്നാണ് തഫ്സീരുകളിൽ കാണുന്നത്.


حدثنا ابن حمید، قال: ثنا مھران، عن سفیان، عن أبیھ، عن عكرِمة، قال: كان بین
آدم ونوح عشرة قرون، كلھم على الإسلام.

 ആദം നബി (അ) വിന്‍റെയും നൂഹ് (അ) വിന്‍റെയും ഇടയിലെ പത്ത് തലമുറകള്‍ മുഴുവന്‍ ഇസ്ലാമിലായിരുന്നു. 

Monday, August 6, 2018

മരിച്ചു പോയ. മഹാന്മാർ ദുനിയാവിലെ കാര്യങ്ങൾ അറിയുമോ


وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنْتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِنْ دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
-Sura Al-Ma'idah, Ayah 116
عَنْ سَهْلِ بْنِ سَعْدٍ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ( إِنِّي فَرَطُكُمْ عَلَى الْحَوْضِ مَنْ مَرَّ عَلَيَّ شَرِبَ ، وَمَنْ شَرِبَ لَمْ يَظْمَأْ أَبَدًا ، لَيَرِدَنَّ عَلَيَّ أَقْوَامٌ أَعْرِفُهُمْ وَيَعْرِفُونِي ، ثُمَّ يُحَالُ بَيْنِي وَبَيْنَهُمْ ، فَأَقُولُ : إِنَّهُمْ مِنِّي ، فَيُقَالُ : إِنَّكَ لَا تَدْرِي مَا أَحْدَثُوا بَعْدَكَ ، فَأَقُولُ : سُحْقًا ، سُحْقًا ، لِمَنْ غَيَّرَ بَعْدِي ) .
رواه البخاري ( 6212 ) ومسلم ( 2290 ) .
നാൻ ഹൗളിന്ടെ നിങ്ങൾക് മുന്പിലായി നാൻ അവിടെ ഉണ്ടാകും , എന്ടെ മുൻപിലൂടെ കടന്നു പോകുന്നവർ അതിൽ നിന്നും വെള്ളം കുടിക്കും , അതിൽ നിന്നും ആരു കുടിച്ചോ അവനു ഒരിക്കലും ദാഹിക്കുകയില്ല , എന്ടെ മുന്നിലൂടെ ചില ജനങ്ങൾ കടന്നു പോകും , അവരെ എനിക്കറിയാം അവർക്കു എന്നെയും അറിയാം , പിന്നെ എനിക്കും അവർക്കും ഇടയിൽ ഒരു. മറ ഇടപെടും ,അപ്പോൾ നാൻ പറയും അവർ എന്ടെ ജനതയിൽ നിന്നാണ്, അപ്പോൾ പറയപ്പെടും " നിശ്ചയമായും നിനക്ക് അറിയില്ല നിനക്ക് ശേഷം അവർ ദീനിൽ പുതുതായി ഉണ്ടാകിയത് എന്തൊക്കെ എന്നു നിനക്ക് അറിയില്ല "
അപ്പോൾ നാൻ പറയും ......"വിദൂരെ പോ , വിദൂരെ പോ "
എനിക്കു ശേഷം ദീനിൽ മാറ്റം വരുത്തിയവർ .


മരണപ്പെട്ടവരും ഉറങ്ങിയവരും ആകാശത്തുളളവരും ഭൂമിയിലുളളവ അറിയുമോ❓
➖➖➖➖
✅മരണപ്പെട്ടവർ✅
👉മരണപ്പെട്ടവർ ഭൂമിപ്പുറത്തുളള കാര്യങ്ങൾ അറിയുമോ അത്തരം കാര്യങ്ങളിൽ അവർ ഇടപ്പെടുമോ എന്നൊക്കെ ചർച്ചകളും തർക്കങ്ങളും നമുക്കിടയിൽ നടക്കുകയാണല്ലോ.
🎤മരണപ്പെട്ടു രണ്ടാമതും ജീവിച്ച ഒരാൾ ഇതുമായി ബന്ധപ്പെട്ട് എന്ത് പറയുന്നു എന്ന് നോക്കിയാൽ എല്ലാ തർക്കങ്ങളും അവസാനിക്കും.
അത്തരത്തിൽ മരണപ്പെട്ട് വീണ്ടും ജന്മം നൽകപ്പെട്ട ഒരു വ്യക്തിയുടെ സംഭവം അല്ലാഹു വിശുദ്ധ ഖുർആനിൽ വിവരിക്കുന്നുണ്ട്
📜📜
അല്ലാഹു പറയുന്നു
أَوْ كَالَّذِي مَرَّ عَلَىٰ قَرْيَةٍ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْيِي هَـٰذِهِ اللَّـهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ اللَّـهُ مِائَةَ عَامٍ ثُمَّ بَعَثَهُ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ ۖ قَالَ بَل لَّبِثْتَ مِائَةَ عَامٍ فَانظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَانظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ آيَةً لِّلنَّاسِ ۖوَانظُرْ إِلَى الْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًا ۚ فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
👉“അല്ലെങ്കിലിതാ മറ്റൊരു ഉദാഹരണം. തകര്‍ന്ന് കീഴ്മേല്‍ ‎മറിഞ്ഞുകിടക്കുന്ന ഒരു പട്ടണത്തിലൂടെ ‎സഞ്ചരിക്കാനിടയായ ഒരാള്‍. അയാള്‍ പറഞ്ഞു: ‎‎"നിര്‍ജീവമായിക്കഴിഞ്ഞശേഷം ഇതിനെ അല്ലാഹു ‎എങ്ങനെ ജീവിപ്പിക്കാനാണ്?" അപ്പോള്‍ അല്ലാഹു ‎അയാളെ നൂറുകൊല്ലം ജീവനറ്റ നിലയിലാക്കി. പിന്നീട് ‎ഉയിര്‍ത്തെഴുന്നേല്‍പിച്ചു. അല്ലാഹു ചോദിച്ചു: "നീ ‎എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി?" അയാള്‍ പറഞ്ഞു: ‎‎"ഒരു ദിവസം; അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഏതാനും ‎ഭാഗം." അല്ലാഹു പറഞ്ഞു: "അല്ല, നീ നൂറ് കൊല്ലം ഇങ്ങനെ ‎കഴിച്ചുകൂട്ടിയിരിക്കുന്നു. നീ നിന്റെ അന്നപാനീയങ്ങള്‍ ‎നോക്കൂ. അവയൊട്ടും വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല്‍ നീ ‎നിന്റെ കഴുതയെ ഒന്ന് നോക്കൂ. നിന്നെ ജനത്തിന് ഒരു ‎ദൃഷ്ടാന്തമാക്കാനാണ് നാമിങ്ങനെയെല്ലാം ചെയ്തത്. ആ ‎എല്ലുകളിലേക്ക് നോക്കൂ. നാം അവയെ എങ്ങനെ ‎കൂട്ടിയിണക്കുന്നുവെന്നും പിന്നെ എങ്ങനെ മാംസം ‎കൊണ്ട് പൊതിയുന്നുവെന്നും." ഇങ്ങനെ സത്യം ‎വ്യക്തമായപ്പോള്‍ അയാള്‍ പറഞ്ഞു: "അല്ലാഹു ‎എല്ലാറ്റിനും കഴിവുറ്റവനാണെന്ന് ഞാനറിയുന്നു." 👈


  1. അദ്ദേഹത്തെ നൂറുകൊല്ലം മരിപ്പിച്ചു കിടത്തി
  2. തുടർന്ന് ജീവൻ നൽകി
  3. അല്ലാഹു അദ്ദേഹത്തോട് ചോദിച്ചു"നീ ‎എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി?" അയാള്‍ പറഞ്ഞു: ‎‎"ഒരു ദിവസം; അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഏതാനും ‎ഭാഗം."
  4. നൂറുകൊല്ലം മരണപ്പെട്ടു കിടന്ന വിവരം അദ്ദേഹത്തിന് അറിഞ്ഞില്ല.
  5. മരണപ്പെട്ട അദ്ദേഹത്തിന് തന്റെ ഭക്ഷണസാധനത്തിന്റെയും കഴുതയുടെയും അവസ്ഥ അറിയാൻ കഴിഞ്ഞില്ല
  6. ഇദ്ദേഹം ഒരു പ്രവാചകനായിരുന്നെന്ന് പല മുഫസ്സിറുകളും പറയുന്നു
✅ഉറങ്ങി കിടക്കുന്നവർ✅
👉മരണപ്പെട്ടവരുടെ അവസ്ഥ ഇതാണെങ്കിൽ ഉറങ്ങി കിടക്കുന്നവരുടെ അവസ്ഥയോ
👉ഔലിയാക്കൾ ആണെങ്കിൽ പോലും ഉറങ്ങി കഴിഞ്ഞാൽ ഭൂമിയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാൻ സാധിക്കുമോ അതും അല്ലാഹു തന്നെ പറയട്ടെ
📜📜
وَكَذَٰلِكَ بَعَثْنَاهُمْ لِيَتَسَاءَلُوا بَيْنَهُمْ ۚ قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَابْعَثُوا أَحَدَكُم بِوَرِقِكُمْ هَـٰذِهِ إِلَى الْمَدِينَةِ فَلْيَنظُرْ أَيُّهَا أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا
👉“അങ്ങനെ നാം അവരെ ഉണര്‍ത്തിയെഴുന്നേല്‍പിച്ചു. അവര്‍ അന്യോന്യം അന്വേഷിച്ചറിയാന്‍. അവരിലൊരാള്‍ ചോദിച്ചു: "നിങ്ങളെത്ര കാലമിങ്ങനെ കഴിച്ചുകൂട്ടി?” മറ്റുള്ളവര്‍ പറഞ്ഞു: "നാം ഒരു ദിവസം കഴിച്ചുകൂട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍ അതില്‍നിന്ന് അല്‍പസമയം.” വേറെ ചിലര്‍ പറഞ്ഞു: നിങ്ങളുടെ നാഥനാണ് നിങ്ങള്‍ എത്രകാലമിങ്ങനെ കഴിഞ്ഞുവെന്ന് നന്നായറിയുന്നവന്‍. ഏതായാലും നിങ്ങളിലൊരാളെ നിങ്ങളുടെ ഈ വെള്ളിനാണയങ്ങളുമായി നഗരത്തിലേക്കയക്കുക. അവിടെ എവിടെയാണ് ഏറ്റവും നല്ല ഭക്ഷണമുള്ളതെന്ന് അവന്‍ നോക്കട്ടെ. എന്നിട്ടവിടെ നിന്ന് അവന്‍ നിങ്ങള്‍ക്ക് വല്ല ആഹാരവും വാങ്ങിക്കൊണ്ടുവരട്ടെ. അവന്‍ തികഞ്ഞ ജാഗ്രത പാലിക്കണം. നിങ്ങളെപ്പറ്റി അവന്‍ ആരെയും ഒരു വിവരവും അറിയിക്കരുത്.👈

  1.    ഗുഹാവാസികൾ ഗുഹയിൽ മുന്നുറ്റി ഒമ്പത് വർഷം ഉറങ്ങി കിടന്നു
  2.   പക്ഷെ അവർ പറഞ്ഞത് നാം ഒരു ദിവസം കഴിച്ചുകൂട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍                 അതില്‍നിന്ന്  അല്‍പസമയം
  3.   രാജാവ് മാറിയത് അവർ അറിഞ്ഞില്ല
  4.   നാണയം മാറിയത് അവർ അറിഞ്ഞില്ല
✅ആകാശത്തുളളവർ✅
👉ഇനി മരിച്ചിട്ടുമില്ല ഉറങ്ങിയിട്ടുമില്ല ജീവനോടെ ആകാശത്ത് ജീവിച്ചിരിക്കുന്ന ഈസാ നബി(അ) ഭൂമിയിൽ നടക്കുന്ന കാര്യങ്ങൾ അറിയുമോ
📜📜
അല്ലാഹു തന്നെ പറയട്ടെ

مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚوَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ


👉"നീ എന്നോട് കല്‍പിച്ചതല്ലാത്തതൊന്നും ഞാനവരോടു പറഞ്ഞിട്ടില്ല. അഥവാ, “എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട് ജീവിക്കണ”മെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുണ്ടായിരുന്ന കാലത്തോളം അവരുടെ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു.”👈

  • അവരുടെ കൂടെ ഉണ്ടായിരുന്ന കാലത്ത് ഈസാ നബി അവരുടെ പ്രവർത്തനങ്ങളിൽ സാക്ഷിയായിരുന്നു
  • ആകാശത്തേക്ക് ഉയർത്തപ്പെട്ടതിന് ശേഷം അവരുടെ കാര്യങ്ങൾ അറിയില്ലെന്ന് ഈസാനബി


ഈ മൂന്ന് സന്ദർഭങ്ങളിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

പിശാചിന്റെ വാക്താക്കൾ തർക്കിച്ച് ദുർവ്യാഖ്യാനിച്ചും കാലം കഴിക്കും

ഉതുബി കഥ

 മറ്റൊരു വിഷയം. അമ്പിയാക്കളുടെ സ്വപ്നമല്ലാതെ മറ്റൊരാളുടെ സ്വപ്നവും ഇസ്ലാമിൽ തെളിവല്ല. പലരും പല സ്വപ്നങ്ങളും കാണാറുണ്ട‍്‌. പലർക്കും പലവിധ ചിന്തകളും വെളിപാടുകളും തോന്നാറുണ്ട‍്‌. അതൊക്കെ തെളിവാക്കിയിട്ട്‌ ഇസ്ലാമിൽ ഒരു വിശ്വാസം കെട്ടിപ്പടുക്കാൻ പറ്റുമോ? ഇല്ല.


 ആരാണീ കിനാവ്‌ കണ്ട ഉത്ബി? മുസ്ല്യാക്കന്മാർ മഹാനായ ഉത്ബി റളിയല്ലാഹു അൻഹു എന്നൊക്കെ ശിർക്കിന്‌ തെളിവുണ്ടാക്കാനായി നീട്ടിവലിച്ച്‌ വയള്‌ പറയുമ്പോൾ ഇയാളേതോ സ്വഹാബിയാണെന്നാണ്‌ പാവപ്പെട്ട മുസ്ലിംകൾ കരുതാറുള്ളത്‌. യഥാർത്ഥത്തിൽ ഇയാളാരാണ്‌? ഏതു കാലത്താണ്‌ ഇയാൾ ജീവിച്ചിരുന്നത്‌?


 സാഹിത്യകാരനുമൊക്കെയായി അറിയപ്പെട്ടിരുന്ന ഇയാൾ തികഞ്ഞ മദ്യപാനിയായിരുന്നു. സ്ത്രീകളും പ്രേമവും പ്രേമനൈരാശ്യവുമൊക്കെ വിഷയമാക്കി രചനകൾ നടത്തുന്ന എല്ലാ കാലത്തെയും കവികളെപ്പോലെത്തന്നെയാണ്‌ ഇയാളും ജീവിച്ചിരുന്നത്‌. ഇത്തരത്തിലുള്ള മദ്യപാനികളായ പാട്ടുകാർക്കും അവരുടെ ഇത്തരം പാട്ടുകൾക്കും അവരുടെ സ്വപ്നങ്ങൾക്കും ഇസ്ലാമിൽ വല്ല സ്ഥാനവുമുണ്ടോ? ഇല്ല. ഇല്ലേയില്ല. ഹിജ്‌റ 150 ന്‌ ശേഷമാണ്‌ ജീവിച്ചിരുന്നതെന്നാണ്‌ ചരിത്രം. ഇയാളുടെ മരണം ഹിജ്‌റ 220 ലാണെന്നാണ്‌ ഇബ്നു ഖല്ലിക്കാൻ തന്റെ വഫായത്തുൽ അഹ്‌യാനിൽ പറയുന്നത്‌. തൗഹീദും ശിർക്കും വേർതിരിക്കുന്ന ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ സമസ്തക്കാരായ മുസ്ല്യാക്കന്മാർ ഉത്ബി റളിയല്ലാഹു അൻഹു എന്നൊക്കെ നീട്ടിവലിച്ച്‌ പറഞ്ഞ്‌ തെളിവുദ്ധരിക്കുന്ന ബഹുമാനപ്പെട്ടവരുടെ സ്വഭാവ ഗുണങ്ങളാണിപ്പറയുന്നത്‌. സുബ്ഖിയുടെ ശിഫാഉസ്സഖാമിലും ഇയാളുടെ മരണം ഹിജ്‌റ 220 ലാണെന്ന്‌ പ്രസ്താവിക്കുന്നുണ്ട‍്‌. ഇത്‌ കേരളത്തിലെ മുജാഹിദുകൾ എഴുതിവെച്ച ചരിത്രമല്ല. മറിച്ച്‌ ഹിജ്‌റ 608 ൽ ജനിച്ച്‌ 681 ൽ വഫാത്തായ ഇമാം ഇബ്നു ഖല്ലിക്കാന്റെ പ്രസിദ്ധമായ വഫായത്തുൽ അഹ്‌യാൻ എന്ന കിതാബിലുള്ളതാണ്‌.





398 –  663 العتبي  بأبو عبد الرحمن محمد بن عبيد الله بن عمرو بن معاوية بن عمرو بن عتبة بن أبي سفيان صخر بن حرب بن أمية بن عبد شمس القرشي الأموي المعروف بالعتبي الشاعر البصري المشهور كان أديبا فاضلا شاعرا مجيدا وكان يروي الأخبار وأيام العرب ومات له بنون فكان يرثيهم وروى عن أبيه وعن سفيان بن عيينة ولوط بن مخنف وروى عنه أبو حاتم السجستاني وأبو الفضل الرياشي وإسحاق بن محمد النخعي وغيرهم وقدم بغداد وحدث بها وأخذ عنه أهلها وكان مستهترا بالشراب ويقول الشعر في عتبة وكان هو وأبوه سيدين أديبين فصيحين وله من التصانيف كتاب الخيل وكتاب أشعار الأعاريب وأشعار النساء اللاتي احببن ثم أبغضن وكتاب الذبيح وكتاب الأخلاق وغير ذلك  وقال العتبي المذكور سمعت أعرابيا يقول لرجل إن فلانا وإن ضحك لك فإن عقاربه تسري إليك فإن لم تجعله عدوا في علانيتك فلا تجعله صديقا في سريرتك

























ഇബ്നു കസീർ തന്നെ അതിനു ഹികയത് (ഐതീഹ്യം, കെട്ടു കഥ ) എന്നാണ് കൊടുത്ത്  


الْحِكَايَة الْمَشْهُورَة عَنْ الْعُتْبِيّ




ഇതിന് സനദ് ഉണ്ട് എന്ന് തെളിയിക്കാൻ.  
സമസ്ഥകാർ സാധാരണ കൊണ്ടു വരാറുള്ള ഒരു തെളിവ് ആണ് 
Kp മുഹമ്മദ് മോവുളവി
അതു എന്താണെന്ന് നോക്കാം ബുക് ണ്ടെ 2 പേജ് ആണ്.  ഇടറുള്ളത്. 

നബി തങ്ങൾ ളെ അപമാനിക്കുന്ന തഫ്സീറുകൾ

1 . തഫ്സീർ ബാഗവി
സൂറത്തുൽ അഹ്‌സാബ് : 37

، ثم إن رسول الله - صلى الله عليه وسلم - أتى زيدا ذات يوم لحاجة ، فأبصر زينب قائمة في درع وخمار وكانت بيضاء جميلة ذات خلق من أتم نساء قريش ، فوقعت في نفسه وأعجبه حسنها
تفسير بغوى
ഒരു ദിവസം റസൂൽ (സല്ലള്ളാഹു അലൈഹി വസല്ലം ) സയ്ദ് (റ)ണ്ടെ അടുത്തേക്ക് ഒരു ആവശ്യത്തിന് വേണ്ടി  വന്നപ്പോൾ,പ്രവാചകൻ സായ്‌നബ് നെ ഒരു സാദാ വസ്ത്രത്തിൽ  കണ്ടു,
അവൾ ഒരു മുഖ മക്കന ധരിച്ചുകൊണ്ട് , അവൾ വെളുത്ത നിറമുള്ള ഭംഗിയുള്ള , നല്ല ആകൃതി ഉള്ള സ്ത്രീ ആയിരുന്നു , ഖുറൈശി സ്ത്രീകളിൽ ഏറ്റവും പരിപൂർണ സ്ത്രീ ആയിരുന്നു ,
അപ്പോൾ പ്രവാചകന്റെ നഫ്സിൽ സംഭവിച്ചു ,
അവളുടെ ഭംഗി അത്ഭുതമായി തോന്നിച്ചു .




2 .
തഫ്സീർ ജെലാലൈനി:
وتخفي في نفسك ما الله مبديه مظهره من محبتها، وأن لو فارقها زيد تزوجتها وتخشى الناس أن يقولوا تزوج زوجة ابنه
تفسير جلالين
(തങ്ങൾ തങ്ങളുടെ ശരീരത്തിൽ മറച്ചു വക്കുന്നു
അള്ളാഹു വ്യക്തമാകുന്ന കാര്യത്തെ . )
അള്ളാഹു വ്യക്തമാകും , അവളോട്‌ ഉള്ള സ്നേഹത്തെ , സയ്ദ് അവളെ പിരിയുകയാണ് എങ്കിൽ തങ്ങൾ അവളെ വിവാഹാം കഴിക്കും
തങ്ങൾ ജനങ്ങളെ പേ ടികുകയാണ്.
മകന്റെ ഭാര്യയെ വിവാഹം ചെ
യ്തു എന്ന് ജനങ്ങൾ പറയുമോ എന്നു .














Monday, July 30, 2018

നബി യുടെ ഉമ്മയും ഉപ്പയും

حَدَّثَنَا ‏
 ‏أَبُو بَكْرِ بْنُ أَبِي شَيْبَةَ ‏ ‏حَدَّثَنَا ‏ ‏عَفَّانُ ‏ ‏حَدَّثَنَا ‏ ‏حَمَّادُ بْنُ سَلَمَةَ ‏
‏عَنْ ‏ ‏ثَابِتٍ ‏ ‏عَنْ ‏ ‏أَنَسٍ ‏ 
‏أَنَّ رَجُلًا قَالَ يَا رَسُولَ اللَّهِ أَيْنَ أَبِي قَالَ فِي النَّارِ فَلَمَّا ‏ ‏قَفَّى ‏ ‏دَعَاهُ فَقَالَ ‏ ‏إِنَّ أَبِي وَأَبَاكَ فِي النَّارِ   =അനസ് (റ ) നിവേദനം : ഒരാള്‍ വന്ന് നബി (സ) യോട്  ചോദിച്ചു  അല്ലാഹുവിന്‍റെ  റസൂലേ , എന്‍റെ (മരിച്ചുപോയ ) ബാപ്പ എവിടെയാണ് ..? നബി (സ) പറഞ്ഞു : നരകത്തിലാണ് .  അയാള്‍  തിരികെ പോവുമ്പോള്‍  നബി (സ) അയാളെ  തിരിച്ചു വിളിച്ചിട്ട്  പറഞ്ഞു :  നിശ്ചയ മായും  എന്‍റെ ബാപ്പയും നിന്‍റെ ബാപ്പയും  നരകത്തിലാണ്  (സ്വഹീഹ്  മുസ്ലിം )

പ്രിയ  സഹോദരന്മാരെ “കാഫിര്‍ ആയി മരിച്ചവന് നരകത്തില്‍ യാതൊരു ശുപാര്‍ശയും ലഭിക്കുകയില്ല , സജ്ജനങ്ങളോടുള്ള ബന്ധം അവന് പ്രയോജനപ്പെടുകയില്ല”  എന്ന അധ്യായം – ഇമാം നവവി (റ) സ്വഹീ ഹ്  മുസ്ലിമില്‍    ഈ ഹദീസ്  ഉദ്ധരിക്കുന്നത്  ഇങ്ങനെ ഒരു തലക്കെട്ടോടെ യാണ് .  സ്വഹീ ഹ്  മുസ്ലിമിലെ ബാബുകള്‍ക്ക് തലേക്കെട്ട്  നല്‍കിയിട്ടുള്ളത്  ഇമാം മുസ്ലിമല്ല  ഇമാം നവവി (റ)യാണ് .   അപ്പോള്‍ ഈ വിഷയത്തിലെ സത്യം പറയുന്ന  മുജാഹിദ് കളെ   തെറി പറയുന്ന മുസ്ലിയാര്‍ ആദ്യം  തെറി പറയേണ്ടത്  ആരെയാണ് ..? നബി (സ)ക്ക്  ഈ വിവരം വ്ഹിയിലൂടെ  പറഞ്ഞു കൊടുത്ത അല്ലാഹുവിനെ  മുസ്ലിയാര്‍  ചീത്ത പറയുമോ..?  അത് മറ്റുള്ളവരോട് പറഞ്ഞ  മുഹമ്മത് നബി (സ) യെ  മുസ്ലിയാര്‍  തെറി പറയുമോ ..? അത്  റിപ്പോര്‍ട്ട് ചെയ്ത അനസ് (റ)വിനെ  തെറി പറയുന്ന  ശിയാക്കളുടെ  കൂടെ മുസ്ലിയാര്‍  കൂടുമോ ..? ഈ ഹദീസ് രേഖപ്പെടുത്തിയ,   ഇമാം മുസ്ലിമിനെ തെറി പറയുന്ന  ശിയാക്കളുടെ  കൂടെ മുസ്ലിയാര്‍  കൂടുമോ ..?  ഇങ്ങനെ ഒരു  ബാബ് കൊടുത്ത് ഹദീസിന് വിശദീകരണം നല്‍കിയ  ഇമാം നവവി (റ)യെ  തെറി പറയുന്ന  ശിയാക്കളുടെ  കൂടെ ഈ മുസ്ലിയാര്‍  കൂടുമോ ..? പോരാത്തതിന്  ഇവര്‍  വലിയ ഖോജ ആയി കൊണ്ട്  നടക്കുന്ന  ഖുറാഫികളുടെ  പ്രിയപ്പെട്ട  മുസ്ലിയാര്‍ റംലി ഇമാമും  ഇതേ  അഭിപ്രായക്കാരന്‍  ആണ് ... അപ്പോള്‍  ആദ്യം  ഇവരെയൊക്കെ  നിങ്ങള്‍ തെറി പറയുമോ  അത് ഒന്ന് ക്ലിയര്‍ ചെയ്ത ശേഷം   നിങ്ങള്‍ ഞങ്ങളെ കൂടി തെറി പറയുന്നതില്‍ ഞങ്ങള്‍ക്ക്  ഒരു പ്രയാസവും  ഇല്ല 
....

حَدَّثَنَا ‏ ‏يَحْيَى بْنُ أَيُّوبَ ‏ ‏وَمُحَمَّدُ بْنُ عَبَّادٍ ‏ ‏وَاللَّفْظُ ‏ ‏لِيَحْيَى ‏ ‏قَالَا حَدَّثَنَا ‏ ‏مَرْوَانُ بْنُ مُعَاوِيَةَ ‏ ‏عَنْ ‏ ‏يَزِيدَ يَعْنِي ابْنَ كَيْسَانَ ‏ ‏عَنْ ‏ ‏أَبِي حَازِمٍ ‏ ‏عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏اسْتَأْذَنْتُ رَبِّي أَنْ أَسْتَغْفِرَ لِأُمِّي فَلَمْ يَأْذَنْ لِي وَاسْتَأْذَنْتُهُ أَنْ أَزُورَ قَبْرَهَا فَأَذِنَ لِي
അബൂ ഹുറൈറ നിവേദനം : നബി(സ) പറഞ്ഞു : എന്റെ ഉമ്മയുടെ പാപം പൊറുക്കുന്നതിന്  ദുആ  ചെയ്യുവാന്‍ ഞാനെന്‍റെ റബ്ബിനോട്  അനുവാദം ചോദിച്ചു . എന്നാല്‍ എനിക്ക്  അതിനവന്‍  അനുവാദം തന്നില്ല. എന്നാല്‍ അവരുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ ഞാന്‍ അനുവാദം ചോദിച്ചപ്പോള്‍  അവന്‍ എനിക്ക് അനുവാദം നല്‍കി .  സ്വഹീ ഹ്  മുസ്ലിം  :  976

وَفِيهِ : النَّهْي عَنْ الِاسْتِغْفَار لِلْكُفَّارِ ഇമാം നവവി  ഈ ഹദീസിനെ  വിശദീകരിക്കുന്നു :  കാഫിറുകള്‍ക്ക്  പാപമോചനത്തിന്  വേണ്ടി തേടാന്‍  പാടില്ല  എന്നും  ഈ ഹദീസില്‍  തെളിവുണ്ട് .. ശ റ ഹ്  മുസ്ലിം .


ഇസ്തിഗാസ വാദിയായ റമ് ലി:

وَقَدْ اتَّفَقَ الْعُلَمَاءُ عَلَى أَنَّ وَالِدَ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَكُنْ مُسْلِمًا بَلْ كَافِرًا؛ لِأَنَّهُ مَاتَ قَبْلَ بَعْثَتِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بَلْ قَبْلَ وِلَادَتِهِ.
الكتاب: فتاوى الرملي  (4/323)
الرملي، شهاب الدين (000 - 957 هـ = 000 - 1550 م)



തീര്‍ച്ചയായിട്ടും ഉലമാക്കള്‍ യോജിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ രസൂലിന്റെ പിതാവ് മുസ്ലിമായിരുന്നില്ല കാഫിറായിരുന്നു എന്ന കാര്യത്തില്‍, അല്ലാഹുവിന്റെ റസൂലിനെ നിയോഗിക്കുന്നതിന് മുന്‍പ് ആയിരുന്നു അദ്ദേഹം മരണപ്പെട്ടത് അല്ലാഹുവിന്റെ റസൂല്‍ ജനിക്കുന്നതിനു മുന്പ്.  



 قَوْلُهُ (أَنَّ رَجُلًا قَالَ يَا رَسُولَ اللَّهِ أَيْنَ أَبِي قَالَ فِي النَّارِ فَلَمَّا قَفَّى دعاه فقال إِنَّ أَبِي وَأَبَاكَ فِي النَّارِ)

 فِيهِ أَنَّ مَنْ مَاتَ عَلَى الْكُفْرِ فَهُوَ فِي النَّارِ وَلَا تَنْفَعُهُ قَرَابَةُ الْمُقَرَّبِينَ

الكتاب: المنهاج شرح صحيح مسلم بن الحجاج (3/79)
النووي، أبو زكريا (631 - 676هـ، 1234- 1278م).

അവിശ്വാസത്തിലായി മരിച്ചവര്‍ നരകത്തിലാണ്, അവര്‍ക്ക് ഉറ്റവരുടെയ കുടുംബത്തിന്റെയോ യാതൊരു ബന്ധവും ഉപകാരപ്പെടുകയില്ല. 




..

റബീഹ തങൾ സ്വർഗം ചോദി ച്ചുവോ പ്രമാണം എന്ത് പറയുന്നു


عن أبي فراس ربيعة بن كعب الأسلمي خادم رسول الله صلى الله عليه وسلم، ومن أهل الصفة ـ رضي الله عنه ـ قال : كنت أبيت مع رسول الله صلى الله عليه وسلم ، فآتيه بوضوئه وحاجته ، فقال : ( سلني ) ، فقلت : أسألك مرافقتك في الجنة ، فقال : ( أو غير ذلك ؟) قلت : هو ذاك ، قال : ( فأعني على نفسك بكثرة السجود ) رواه مسلم(76)

“അഹ്.ലുസ്സുഫ്ഫയിൽ പെട്ട, നബി(സ)യുടെ സേവകനായിരുന്ന റബീഅത്തു ബിൻ കഅബിൽ അസ്.ലമി(റ) പറയുന്നു: ഞാൻ നബി(സ)യോടൊപ്പം രാത്രി താമസിക്കാറുണ്ടായിരുന്നു. അവിടുത്തേക്ക് വുളൂഇനും മറ്റു ആവശ്യങ്ങൾക്കുമുള്ള വെള്ളവും മറ്റും ഞാൻ എത്തിക്കാറുണ്ടായിരുന്നു. അങ്ങനെ നബി(സ) എന്നോട് പറഞ്ഞു: 'എന്നോട് ചോദിക്കൂ'. ഞാൻ ചോദിച്ചു: 'നബിയേ, സ്വർഗത്തിൽ അങ്ങയോടൊപ്പമുള്ള സഹവാസത്തെ ഞാൻ ചോദിക്കുന്നു'. അപ്പോൾ നബി(സ) ചോദിച്ചു: ‘അതല്ലാത്തത് ഒന്നും?’ ഞാൻ പറഞ്ഞു: ‘അതു തന്നെ’. അവിടുന്ന് പറഞ്ഞു: ‘അങ്ങനെയെങ്കിൽ സുജൂദ് അധികരിപ്പിക്കൽ കൊണ്ട് നിന്റെ നഫ്സിനാൽ നീ എന്നെ സഹായിക്കുക’. --- ഇമാം മുസ്.ലിം തന്റെ സ്വഹീഹിൽ രേഖപ്പെടുത്തുന്നു”

സ്വഹീഹ് മുസ്ലിമിലെ ഹദീസ് ഇപ്രകാരം ആണു
اﻟﺤﻜﻢ ﺑﻦ ﻣﻮﺳﻰ ﺃﺑﻮ ﺻﺎﻟﺢ، ﺣﺪﺛﻨﺎ ﻫﻘﻞ ﺑﻦ ﺯﻳﺎﺩ، ﻗﺎﻝ: ﺳﻤﻌﺖ اﻷﻭﺯاﻋﻲ، ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ، ﺣﺪﺛﻨﻲ ﺃﺑﻮ ﺳﻠﻤﺔ، ﺣﺪﺛﻨﻲ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ اﻷﺳﻠﻤﻲ، ﻗﺎﻝ: ﻛﻨﺖ ﺃﺑﻴﺖ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺄﺗﻴﺘﻪ ﺑﻮﺿﻮﺋﻪ ﻭﺣﺎﺟﺘﻪ ﻓﻘﺎﻝ ﻟﻲ: «ﺳﻞ» ﻓﻘﻠﺖ: ﺃﺳﺄﻟﻚ ﻣﺮاﻓﻘﺘﻚ ﻓﻲ اﻟﺠﻨﺔ. ﻗﺎﻝ: «ﺃﻭ ﻏﻴﺮ ﺫﻟﻚ» ﻗﻠﺖ: ﻫﻮ ﺫاﻙ. ﻗﺎﻝ: «§ﻓﺄﻋﻨﻲ ﻋﻠﻰ ﻧﻔﺴﻚ ﺑﻜﺜﺮﺓ اﻟﺴﺠﻮﺩ»
صحيح مسلم
റബീഅ (റ) പറഞ്ഞു : ഞാൻ ഒരു രാത്രി റസൂൽ (സ) യുടെ കൂടെ ആയിരുന്നു. റസൂൽ (സ) ക്ക് വുളൂ ചെയ്യാനുള്ള വെള്ളം ഞാൻ കൊണ്ട് വരികയും അതു പോലെയുള്ള മറ്റ് ആവശ്യങ്ങൾക്കും ഞാൻ സഹായിച്ചിരുന്നു.
നബി (സ) എന്നോട് പറഞ്ഞു : “നീ ചോദിക്കുക (എന്താണു നിനക്ക് വേണ്ടത് ?)” അപ്പോൾ ഞാൻ : “സ്വർഗത്തിൽ അങ്ങയുടെ സാമീപ്യം” എന്ന് മറുപടി പറഞ്ഞു. “മറ്റെ
ന്തെങ്കിലും വേണോ ? ” എന്ന് നബി (സ) തിരിച്ച് ചോദിച്ചപ്പോൾ “എനിക്ക് അത് മാത്രം മതി” എന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ “സുജൂദുകൾ വർധിപ്പിച്ച് കൊണ്ട് നീ എന്നെ സഹായിക്കുക” എന്ന് റസൂൽ മറുപടി പറഞ്ഞു.
ഈ ഹദീസ് ചുരുക്ക രൂപത്തിൽ ആണു സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുള്ളത്.
ഇതിന്റെ പൂർണ രൂപം മറ്റ് ഹദീസുകളിൽ കാണാവുന്നതാണ്.
 ഇമാം അഹ്മദ് ബിൻ ഹംബലിന്റെ ഹദീസ് സമാഹാരമായ മുസ്നദിൽ ഈ ഹദീസിന്റെ ദീർഘമായ രൂപം രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്
عن ربيعة بن كعب قال كنت أخدم رسول الله صلى الله عليه وسلم وأقوم له في حوائجه نهاري أجمع حتى يصلي رسول الله صلى الله عليه وسلم العشاء الآخرة فأجلس ببابه إذا دخل بيته أقول لعلها أن تحدث لرسول الله صلى الله عليه وسلم حاجة فما أزال أسمعه يقول رسول الله صلى الله عليه وسلم سبحان الله سبحان الله سبحان الله وبحمده حتى أمل فأرجع أو تغلبني عيني فأرقد قال فقال لي يوما لما يرى من خفتي له وخدمتي إياه سلني يا ربيعة أعطك قال فقلت أنظر في أمري يا رسول الله ثم أعلمك ذلك قال ففكرت في نفسي فعرفت أن الدنيا منقطعة زائلة وأن لي فيها رزقا سيكفيني ويأتيني قال فقلت أسأل رسول الله صلى الله عليه وسلم لآخرتي فإنه من الله عز وجل بالمنزل الذي هو به قال فجئت فقال ما فعلت يا ربيعة قال فقلت نعم يا رسول الله أسألك أن تشفع لي إلى ربك فيعتقني من النار قال فقال من أمرك بهذا يا ربيعة قال فقلت لا والله الذي بعثك بالحق ما أمرني به أحد ولكنك لما قلت سلني أعطك وكنت من الله بالمنزل الذي أنت به نظرت في أمري وعرفت أن الدنيا منقطعة وزائلة وأن لي فيها رزقا سيأتيني فقلت أسأل رسول الله صلى الله عليه وسلم لآخرتي قال فصمت رسول الله صلى الله عليه وسلم طويلا ثم قال لي إني فاعل فأعني على نفسك بكثرة السجود

റബീഅ (റ) നിവേദനം ചെയ്യുന്നു : “ഞാൻ റസൂൽ (സ) ക്ക് ധാരാളം സേവനങ്ങൾ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. പകൽ മുഴുവനും ഞാൻ അദ്ദേഹത്തെ സേവിച്ച് കൊണ്ട് കഴിയും അങ്ങനെ അദ്ദേഹം ഇശാ നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞ് വീട്ടിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഞാൻ അദ്ദേഹത്തിന്റെ വീടിന്റെ വാതിലിനു മുമ്പിൽ ഇരിക്കും. അദ്ദേഹത്തിന് വല്ല ആവശ്യവും നേരിട്ടാൽ രാത്രിയിൽ സഹായിക്കാൻ വേണ്ടി ഞാൻ അവിടെ ഇരിക്കും. പക്ഷേ റസൂൽ (സ) സുബ്ഹാനല്ലാഹ് എന്നും സുബ് ഹാനല്ലാഹി വബി ഹംദിഹി എന്നും പറഞ്ഞ് കൊണ്ടിരിക്കുന്നത് ഞാൻ കേൾക്കും. അങ്ങനെ ചിലപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ അവിടെത്തന്നെ ഇരുന്ന് ഉറങ്ങിപ്പോവുകയോ ചെയ്യും. അങ്ങനെ റസൂൽ (സ) യെ പരിചരിക്കാനായി ഞാൻ മുഴുവൻ സമയവും പരിശ്രമിക്കുന്നത് ശ്രദ്ധിച്ചിരുന്ന റസൂൽ (സ) ഒരു ദിവസം എന്നോട് പറഞ്ഞു. ” ഓ റബീഅ നിനക്ക് എന്ത് വേണമെങ്കിലും ചോദിച്ച് കൊള്ളൂ ഞാൻ നിനക്ക് നൽകാം ” അപ്പോൾ ഞാൻ പറഞ്ഞു “പ്രവാചകരേ എനിക്ക് ആലോചിക്കാൻ
അല്പം സമയം വേണം. എന്ത് വേണമെന്ന് ആലോചിച്ചതിനു ശേഷം ഞാൻ പിന്നീട് ചോദിച്ച് കൊള്ളാം”.
അങ്ങനെ എന്ത് ചോദിക്കാം എന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചു. ഉപകാരമുള്ള ലൗകിക കാര്യങ്ങൾ എന്തെങ്കിലും ചോദിക്കാം എന്ന് ഞാൻ ആദ്യം കരുതി. എന്നാൽ കൂടുതൽ ചിന്തിച്ചപ്പോൾ ഐഹിക വിഭവങ്ങൾ നശിച്ച് പോകുന്നതാണെന്നും നൈമിഷികമായതാണെന്നും എനിക്കുള്ള ഉപജീവനം അല്ലാഹു നേരത്തേ വിധിച്ചിട്ടുള്ളതാണെന്നും എനിക്ക് ബോധ്യമായി. അങ്ങനെ എന്റെ പരലോക രക്ഷക്കുള്ള കാര്യം റസൂൽ (സ) യോട് ചോദിക്കാൻ ഞാൻ നിശ്ചയിച്ചു.
അങ്ങനെ ഞാൻ റസൂൽ (സ) യുടെ അടുത്ത് എത്തി. പ്രവാചകൻ എന്നോട് ചോദിച്ചു ” അല്ലയോ റബീഅ എന്ത് തീരുമാനിച്ചു ? “.
ഞാൻ മറുപടി പറഞ്ഞു :” അല്ലയോ പ്രവാചകരേ താങ്കൾ എനിക്കു വേണ്ടി റബ്ബിനോട് ശുപാർശ ചെയ്യണമെന്നും അത് മൂലം അല്ലാഹു എന്നെ നരകത്തിൽ നിന്ന് മോചിപ്പിക്കുകയും വേണം എന്നാണു ഞാൻ ആശിക്കുന്നത് ” പ്രവാചകൻ ചോദിച്ചു ” അല്ലയോ റബീഅ ഇപ്രകാരം ചോദിക്കാന്‍ ആരാണു നിന്നോട് പറഞ്ഞത് ?” ഞാൻ പറഞ്ഞു : ” അങ്ങയെ സത്യവുമായി അയച്ച അല്ലാഹുവാണു സത്യം ഇങ്ങനെ ചോദിക്കാന്‍ എന്നോട് ആരും പറഞ്ഞതല്ല, മറിച്ച് എന്നോട് എന്താണു വേണ്ടതെന്ന് താങ്കൾ ചോദിച്ചപ്പോൾ താങ്കൾക്ക് അല്ലാഹുവിന്റെ അടുക്കൽ ഉന്നത സ്ഥാനം ഉണ്ടെന്നു അറിയാവുന്ന ഞാൻ ഉപകാരമുള്ള ലൗകിക കാര്യങ്ങൾ എന്തെങ്കിലും ചോദിക്കാം എന്ന് ആദ്യം കരുതി. എന്നാൽ കൂടുതൽ ചിന്തിച്ചപ്പോൾ ഐഹിക വിഭവങ്ങൾ നശിച്ച് പോകുന്നതാണെന്നും നൈമിഷികമായതാണെന്നും എനിക്കുള്ള ഉപജീവനം അല്ലാഹു നേരത്തേ വിധിച്ചിട്ടുള്ളതാണെന്നും എനിക്ക് ബോധ്യമായി. അങ്ങനെ എന്റെ പരലോക രക്ഷക്കുള്ള കാര്യം റസൂൽ (സ) യോട് ചോദിക്കാൻ ഞാൻ നിശ്ചയിച്ചു.” പ്രവാചകൻ കുറെ നേരം നിശബ്ദനായി നിന്നു എന്നിട്ട് പറഞ്ഞു: ” ഞാൻ നിനക്ക് വേണ്ടി ശുപാർശ ചെയ്യാം. സുജൂദുകൾ ധാരാളമായി വർധിപ്പിച്ച് കൊണ്ട് നീയും ആ കാര്യത്തിൽ എന്നെ സഹായിക്കുക”.
( മുസ്നദ് അഹ്മദ് 16143

 മാത്രമല്ല   ഇമാം  നവവി  ഈ  ഹദീസ്  വിശദീകരിച്ചപ്പോൾ  ഇതിന്റെ  അടിസ്ഥാനത്തിൽ  നബി  (സ ) യോട്  സ്വർഗം  ചോദിക്കാം  എന്ന്  പറഞ്ഞിട്ടില്ല . അദ്ദേഹം  സുജൂദിന്റെ  മഹത്വം  വിവരിക്കുന്ന  അധ്യായത്തിലാണ്  ഇത്  കൊടുത്തത്.
فيه الحث على كثرة السجود ، والترغيب ، والمراد به السجود في الصلاة
ഈ ഹദീസിൽ സുജൂദുകൾ അധികരിപ്പിക്കണമെന്ന് സൂചനയും അതിനുള്ള പ്രോത്സാഹനവും ഉണ്ട്. (ശറഹ് മുസ്ലിം. ഇമാം നവവി).
ഇതിൽ നിന്ന് നബി (സ )യോട്   സ്വർഗം ചോദിക്കാം എന്ന്  ഒരു  മുഹദ്ദിസും മനസ്സിലാക്കിയിട്ടില്ല. അപ്പോൾ സമസ്തക്കാർ  ദുർവ്യാഖ്യാനിച്ചതാണ് ഈ സംഭവം  എന്ന്  വ്യക്തം.

ഈ  ഹദീസ്  വിശദീകരിച്ച  ഒരൊറ്റ   ഇമാം  പോലും  ഇതിന്റെ  അടിസ്ഥാനത്തിൽ  നബിയോട്  സ്വർഗം  ചോദിക്കാമെന്ന്  പറഞ്ഞിട്ടില്ല
എല്ലാരും  സുജൂദിന്റെ  മഹത്വം  ആണ്  ഈ  ഹദീസ്  കൊണ്ട്  ഉദേശിച്ചത്.
സ്വഹീഹ് മുസ്ലിമിൽ ഈ ഹദീസ് കൊടുത്തത് ശ്രദ്ധിക്കുക
الكتب » صحيح مسلم » كتاب الصلاة » باب فضل السجود والحث عليه
നമസ്കാരത്തെപ്പറ്റിയുള്ള അധ്യായത്തിൽ ” സുജൂദിന്റെ മഹത്വവും സുജൂദ് വർധിപ്പിക്കുവാനുള്ള പ്രോൽസാഹനവും” എന്ന ഹെഡ്ഡിംഗിലാണു ഈ ഹദീസ് കൊടുത്തിട്ടുള്ളത്.

ഇസ്തിഗാസ അനുവദനീയമാണ് എന്ന് പറഞ്ഞ മുസ്ലിയാക്കന്മാരുടെ നേതാവ് *സുബുക്കി*പോലും പറയുന്നത് സ്വർഗം ചോദിച്ചു എന്നാണോ..

മാത്രമല്ല സമസ്തക്കാരായ മുസ്ലിയാക്കന്മാർ വലിയ  കാര്യമായി കൊണ്ടുനടക്കാറുളള   ഇസ്തിഗാസ വാദിയായ സുബ്കി  പോലും ഈ ഹദീസ് ഇസ്തിഗാസക്ക്  തെളിവായി ഉദ്ധരിച്ചിട്ടില്ല. അദ്ദേഹം ഈ ഹദീസ്നെ കുറിച്ച് പറഞ്ഞത് കാണുക
النوع الثالث من التوسل : ان يُطلبَ منه ذلك الأمر المقصود ، بمعنى أنه صلى الله عليه وسلم قادرٌ على التَّسبُّب فيه ؛ بسؤاله ربه وشفاعته إليه ، فيعود إلى « النوع الثاني » في المعنى ، وإن كانت العبارة مختلفة ، ومن هذا قول القائل للنبي صلى الله عليه وسلم : أسألك مُرافقتكَ في الجنة ، قال : « أَعِنِّي على نفسك بكثرة السجود » .والآثار في ذلك كثيرة أيضاً ، ولا يَقصدُ الناس بسؤالهم ذلك إلَّا كون النبي صلى الله عليه وسلم سبباً وشافعاً ، وكذلك جَوابُ النبي صلى الله عليه وسلم
شفاء السقام
امام سبكي
അദ്ദേഹം പറയുന്നു. ഈ ചോദ്യം  കൊണ്ട്  നബി (സ) ഒരു  കാരണക്കാരൻ  ആവുക – ശുപാർശ  ചെയ്യുന്ന ആളാവുക –  എന്നല്ലാതെ ഇവിടെ  ഉദ്ധേശിക്കുന്നില്ല. അതുപോലെ  തന്നെ  ആണ്  റസൂലിന്റെ  ഉത്തരവും. റസൂൽ  (സ)സ്വർഗം  കൊടുക്കാം  എന്നല്ല  പറഞ്ഞത്. പക്ഷെ  അത്  കിട്ടാനുള്ള  മാർഗം (സുജൂദ്  വർധിപ്പിക്കൽ) ആണ്  പറഞ്ഞത് എന്ന് സുബ്കി  വ്യക്തമാക്കുന്നു


 .സുബ്കി  പോലും  ഇതിൽ  ഇസ്തിഗാസക്ക്  തെളിവുണ്ടെന്ന് മനസ്സിലാക്കിയില്ല.

അപ്പോൾ  സുബ്കി  പോലും  മനസ്സിലാക്കിയത്  നബി  (സ ) അദ്ദേഹത്തിന്  സ്വർഗം  കിട്ടാൻ വേണ്ടി    അല്ലാഹുവിനോട്  ദുഅ  ചെയ്യും  എന്നത് ആണ്






















ഇവിടെ മുസ്‌ല്യാർ കൻമാരു സാധാരണ പറയാറുള്ളത്  ഇമാം അഹ്മദിന്റെ മുസ്‌ന ദിൽ നിന്നും ഉദരിച്ച ഹദീസ്
വിഷയം 1. *റബീ അത്ത് [റ ]വിന്‍റെ ഹദീസ്ന്‍റെ വിശദീകരണമായ ഹദീസ് ഇബ്ന് ഇസ്ഹാഖ് എന്ന മുദല്ലിസ്  ഉദ്ധരിച്ചതാണ് എന്നതിനാല്‍ സ്വഹീഹല്ല എന്ന  മുസ്ലിയാരുടെ വാദം കളവാണ്*  കാരണം 👇🏾👇🏾👇🏾👇🏾
مراتب المدلسين لابن حجر/ (ص/51) وقال : مشهور بالتدليس عن الضعفاء والمجهولين وعن شر منهم ، وَصَفَه بذلك أحمد والدارقطني وغيرهما .
وهذا لا يعتبر قدحا مطلقا في حديثه أيضا ، فالمدلس المكثر من التدليس يُقبَل حديثه إذا صرح بالسماع ، وإنما يُرَدُّ ما رواه بالعنعنة .
ഇബ്നുഹജര്‍ അല്‍ അസ്ഖലാനി പറയുന്നു : മുദല്ലിസാണ് എങ്കിലും  ഇബ്നു ഇസ്ഹാഖ് ന്‍റെ ഹദീസുകള്‍ നിരുപാധികം തള്ളാന്‍ പാടില്ല . അദ്ദേഹം അന് ആനത്തായി  രിവായത്ത് ചെയ്ത ഹദീസുകളാണ് തള്ളേണ്ടത് . ഞാന്‍ ഹാജരാക്കിയ രണ്ടാമത്തെ ഹദീസ് അന്ആനത്തില്ലാതെ ഹദ്ദസനീ എന്ന സീഗയില്‍ ഉള്ളതാണ്.

Saturday, July 28, 2018

സൂറത്തുൽ കാഫിരൂൺ

لَا أَعْبُدُ مَا تَعْبُدُونَ
يعني من الأصنام والأنداد.ولاانتم عاب
دون مااعبد
وهو الله وحده لاشريك له
تفسير ابن كثير
നിങ്ങള്  അരാധികുന്നതിനെ നാൻ ആരാധിക്കുന്നില്ല
എന്നാല്
يعنيഅതുകണ്ട്ഉദ്ദേശിക്കുന്നത് من الأصنام വിഗ്രഹങ്ങലിൽ നിന്ന്والأنداد പങ്കു കാരിൽ നിന്നും
അതായത് വിഗ്രഹങ്ങളിൽ നിന്നും പങ്കു കാരിൽ  നിന്നും നിങ്ങള് ആരാധികുന്നതിനെ നാൻ ആരാധിക്കുന്നില്ല

.ولاانتم عا
دون مااعبد
നാൻ ആരാധിക്കുന്നത് നേ നിങ്ങളും ആരാധികുന്നവരല്ല
وهو الله അത് അല്ലാഹു ആകുന്നു وحده അവൻ ഏകനായ നിലയിൽ لاشريك له അവന് ഒരു പങ്ക് കാരനും ഇല്ല
ഇവിടെ കാര്യം വളരെ വ്യക്തമാണ് അവർ തീരെ അല്ലാഹു വിനെ ആരാധിച്ചിരുന്നില്ല എന്നല്ല മറിച്ച്  ഏകനായ നിലയിൽ അല്ലാഹുവിനെ മക്കത്തെ മുശ്രിക്കുകൾ ആരാധിച്ചിരു ന്നില്ല. എന്നതാണ് ഉദ്ദേശം 

ഇനി ഇമാം റാസി എന്താണ് പറയുന്നത് എന്ന് നോക്കാം 

وثانيها : أن " ما " مصدرية في الجملتين كأنه قال : لا أعبد عبادتكم ولا تعبدون عبادتي في المستقبل ، ثم قال ثانيا : لا أعبد عبادتكم ولا تعبدون عبادتي في الحال .
تفسير الرازى
ഇതിൽ " ما "എന്നത് مصدرية ആണ്‌ അതായത് ക്രിയ യെ സൂചിപ്പിക്കുന്നത് ആണ്
كأنه قال  അപ്പോൾ പറഞ്ഞത് പോലെ ആയി
لا أعبد عبادتكم  നിങ്ങളുടെ ആരാധന നാൻ ആരാധിക്കുന്നില്ല
ولا تعبدون عبادتي  എന്ടെ ആരാധന നിങ്ങളും ആരാധിക്കുന്നില്ല,في المستقبل ഭാവിയിൽ
രണ്ടാമത്
വർത്തമാന കാലത്തിൽ എന്ടെ ആരാധന നിങ്ങളും ആരാധിക്കുന്നില്ല നിങ്ങളുടെ ആരാധന നാനും ആരാധിക്കുന്നില്ല.

الوجه الرابع : وهو اختيار أبي مسلم أن المقصود من الأولين المعبود " وما " بمعنى الذي ، فكأنه قال : لا أعبد الأصنام ولا تعبدون الله ، وأما في الأخيرين " فما " مع الفعل في تأويل المصدر أي لا أعبد عبادتكم المبنية على الشرك وترك النظر ، ولا أنتم تعبدون عبادتي المبنية على اليقين ، فإن زعمتم أنكم تعبدون إلهي ، كان ذلك باطلا ؛ لأن العبادة فعل مأمور به ، وما تفعلونه أنتم فهو منهي عنه ، وغير مأمور به .
تفسير الرازي

ഇവിടെ റാസി ഇമാം വളരെ വ്യക്തമായി വിശദീകരിക്കുന്നു


فإن قيل : ما فائدة الإخبار عن الحال وكان معلوما أنه ما كان يعبد الصنم ، وأما الكفار فكانوا يعبدون الله في بعض الأحوال ؟ قلنا : أما الحكاية عن نفسه فلئلا يتوهم الجاهل أنه يعبدها سرا خوفا منها أو طمعا إليها ، وأما نفيه عبادتهم ؛ فلأن فعل الكافر ليس بعبادة أصلا
تفسير الرازى

ഇനി ചോദിക്കപ്പെട്ടാൽ വർത്തമാന കാലത് ഈ പറയുന്നതിനു എന്തു പ്രസക്തി ആണ് ഉള്ളത്  , നബി (സ) ബിംബ ങ്ങളെ ആരാധിക്കുയില്ല എന്നതും കാഫിരിങ്ങൾ ചില സന്ദർഭങ്ങളിൽ അള്ളാഹു വിനെ ആരാധിക്കുന്നവർ ആണ് എന്നും അറിയപ്പെട്ട കാര്യം അണലോ....? . എന്നു നാം പറയാം 
പ്രവാചകനെ കുറിച്ചു ഉദ്ധരിക്കപ്പെട്ടത് , 
പ്രവാചകൻ രഹസ്യമായി കൊണ്ടോ പേടിച്ചു കൊണ്ടോ അല്ലങ്കിൽ അതിലേക്കു ആഗ്രഹിച്ചു കൊണ്ടോ ബിംബങ്ങളെ ആരാധിക്കുന്നുണ്ട് എന്നു  അറിവില്ലാത്ത ആള്  ഉഹികത്തിരിക്കാൻ വേണ്ടിയാണ്
അവരുടെ ആരാധന പ്രവാചകൻ ഇല്ല എന്നു പറഞ്ഞത് 
അതു കാഫിറിന്ടെ ഈ പ്രവർത്തി ഇബാധത് എന്നു പറയാൻ പാറ്റൂല  അതുകൊണ്ടു ആണ് 

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ

(Arabic Qurtubi Tafseer)
 قل يأيها الكافرون لا أعبد الأصنام التي تعبدونها ، ولا أنتم عابدون الله - عز وجل - الذي أعبده ؛ لإشراككم به ، واتخاذكم الأصنام ، فإن زعمتم أنكم تعبدونه ، فأنتم كاذبون ؛ لأنكم تعبدونه مشركين . فأنا لا أعبد ما عبدتم ، أي مثل عبادتكم ؛ فما مصدرية . وكذلك ولا أنتم عابدون ما أعبد مصدرية أيضا ؛ معناه ولا أنتم عابدون مثل عبادتي ، التي هي توحيد .


-Sura Al-Kafirun, Ayah 5

,

Thursday, May 24, 2018

മക്ക മുശ്രിക്കുകൾ

1.   മക്കാ മുശ്'രികുകൾ വിശ്വസിച്ചത്  അവരുടെ പങ്കാളികൾക്ക് സ്വയം കഴിവില്ലാ എന്നും, അള്ളാഹു കൊടുത്ത കഴിവാണ് അവർക്കുള്ളത് എന്നുമാണ്.    അവരുടെ  തൽബിയത്ത് കാണുക.

عَنِ ابْنِ عَبَّاسٍ، - رضى الله عنهما - قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لاَ شَرِيكَ لَكَ - قَالَ - فَيَقُولُ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ وَيْلَكُمْ قَدْ قَدْ ‏"‏ ‏.‏ فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ ‏.‏ يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْت.


📚ഇബ്നു അബ്ബാസ്(റ) നിവേദനം: മുശ്’രിക്കുകൾ ഇപ്രകാരം തൽബിയത്ത് ചൊല്ലിയിരുന്നു.  "അല്ലഹുവേ നിൻറെ വിളിക്ക് ഞങ്ങളിതാ ഉത്തരം ചെയ്ത് എത്തിയിരിക്കുന്നു, *നിനക്ക് ഒരു പങ്കുകാരനുമില്ലാ*". ഇബ്നു അബ്ബാസ്(റ) പറയുന്നു: "അല്ലാഹുവിൻറെ റസൂൽ(സ) പറയുകയാണ്: "നിങ്ങള്ക്ക് നാശം! അതുമതി, അത്രമതി." എന്നാൽ മുശ്’രിക്കുകൾ  ഇപ്രകാരം കൂടി പറഞ്ഞിരുന്നു  “ഒരു പങ്കുകാരനൊഴികെ;  അവൻ നിന്ക്കുള്ളവൻ തന്നെയാണ്.  അവനെ നീ  ഉടമപ്പെടുത്തിയിരിക്കുന്നു. അവൻ ഒന്നും ഉടമപ്പെടുത്തിയിട്ടില്ലാ".  കഅബയെ ത്വവാഫ്
ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്.
(മുസ്‌ലിം: 1185)
മക്കാമുശ്രിക്കുകളുടെ വിശ്വാസം എന്തായിര്‍ന്നു എന്ന് അള്ളാഹു തന്നെ ഖുര്‍ആനിലൂടെ പറഞ്ഞു തരുന്നു.
2.

وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ

 ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ ( ബഹുദൈവവിശ്വാസികളോട്‌ ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌? (അങ്കബൂത് -  61)

ഈ ആയതിന്റെ തഫ്സീറു കൾ  എന്താണ് പറയുന്നത് എന്നു നോകാം 

يقول تعالى مقررا أنه لا إله إلا هو ; لأن المشركين - الذين يعبدون معه غيره - معترفون أنه المستقل بخلق السموات والأرض والشمس والقمر ، وتسخير الليل والنهار ، وأنه الخالق الرازق لعباده
تفسير ابن كثير  ولءن سءلتهم من خلق

അള്ളാഹു തആല അവൻ അല്ലാതെ ആരാധ്യൻ ഇല്ല എന്നു  സ്ഥിരപ്പെടുത്തി കൊണ്ട് പറയുന്നു ,
നിച്ചയമായും  അല്ലാഹുവിനെ കൂടാതെ അള്ളാഹു അല്ലാത്തവരെയും ആരാധിച്ചിരുന്ന മുശ്രിക്കുകൾ
           ആകാശ ഭൂമികലെ സൃഷ്ടിപ്പിലും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിപ്പിലും അള്ളാഹു തനിച്ചവൻ ആണ് എന്നും  രാവിലെയും പകളിനെയും കീഴ്പ്പെടുത്തി കൊടുക്കുന്നവനും അവൻ ആണ് , തന്റെ അടിമകൾ കു സൃഷ്ടാവും ഭക്ഷണം നാലാകുന്നവനും അവൻ ആണ് എന്ന് മക്ക മുശ്രിക്കുകൾ സമ്മതിച്ചവർ ആയിരുന്നു .


معترفون أنه-------സമ്മതിച്ചവർ  ആയിരുന്നു
المستقل...... തനിച്ചവൻ

ഇമാം റാസി എന്താണ് പറയുന്നത് എന്ന് നോക്കാം
     
              
أنه تعالى لما استدل بخلق السماوات بغير عمد وبنعمه الظاهرة والباطنة بين أنهم معترفون بذلك غير منكرين له ، وهذا يقتضي أن يكون الحمد كله لله ; لأن خالق السماوات والأرض يحتاج إليه كل ما في السماوات والأرض ، وكون الحمد كله لله يقتضي أن لا يعبد غيره ، لكنهم لا يعلمون هذا
تفسير الرازى
ولءن سءلتهم من خلق السماوات
തൂണുകൾ ഇല്ലാതെ ആകാശത്തെ സൃഷ്ടിച്ചു എന്നത് കൊണ്ടും , പ്രത്യക്ഷ മായ തും പരോക്ഷമായതും ആയ നിഹ്മത്തു കലെ കൊണ്ടും അള്ളാഹു  തെളിവ് പിടിച്ചപ്പോൾ
അള്ളാഹു തആ ല വ്യക്തമാക്കി , ഖുഫ്ഫറുകൾ ഈ പറഞ്ഞ കാര്യങ്ങൾ സമ്മതിച്ചവർ ആയിരുന്നു, അവർ അതിനെ നിഷേധികാത്തവരും ആയിരുന്നു.
സ്തുതികൾ മുഴുവൻ അള്ളാഹു വിലേക് ആകണം എന്നു ഈ പറഞ്ഞതു തേടുന്നുണ്ട്,
കാരണം ആകാശ ഭൂമി കളുടെ സൃഷ്ടാവ് എന്നത് ആകാശ ഭൂമിയിലെ മുഴുവൻ വസ്തുക്കളും അവനിലേക്ക് അവിശ്യമായവരാണ് ,
സ്തുതികൾ മുഴുവൻ അല്ലാഹുവിലേക്ക് ആകുക എന്നത് അതു തേടുന്നത് അല്ലാഹു അല്ലാതെ ആരാധികപെടരുത് എന്നത് ആണ് .

لما استدل........തെളിവ് പിടിച്ചപ്പോൾ
بين...........വ്യക്തമാക്കി
غير منكرين.....നിഷേധികാത്തവർ


قوله تعالى : ولئن سألتهم أي ولئن سألتهم يا محمد من خلق السماوات والأرض ليقولن الله بين أنهم مع عبادتهم الأوثان مقرون بأن الخالق هو الله ، وإذا كان الله هو الخالق فكيف يخوفونك بآلهتهم التي هي مخلوقة لله تعالى ، وأنت رسول الله الذي خلقها وخلق [ ص: 231 ] السماوات والأرض
تفسير قرطبي

അള്ളാഹു തആല യുടെ വാക്: നി അവരോടു ചോദിച്ചാൽ അഥവാ മുഹമ്മദ് നബിയെ നി അവരോടു ചോദിച്ചാൽ , ആകാശ ഭൂമി കളുടെ സൃഷ്ട്ടാവു  ആരാണ് എന്നു അപ്പോൾ അവർ പറയും അള്ളാഹു ആണ് എന്ന്.ബിംബങ്ങളെ ഇബാധത് ചെയ്യുന്ന തോട് കൂടെ അള്ളാഹു വ്യക്തമാക്കുകയാണ് ,സൃഷ്ടാവ് അള്ളാഹു മാത്രം ആണ് എന്ന് അവർ സമ്മതിച്ചവർ ആയിരുന്നു. സൃഷ്ടാവ് അള്ളാഹു ആകുമ്പോൾ
പിന്നെ എങ്ങിനെ ആണ് സൃഷ്ടികളായ ഇല്ലാഹുകളുടെ കാര്യം പറഞ്ഞു എങ്ങിനെ ആണ് ഭയപ്പെടുത്തുന്നതു ..?
തഫ്സീർ കുർത്തുബി



3.
وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاء مَاء فَأَحْيَا بِهِ الأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لا يَعْقِلُونَ

 ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്‌ ജീവന്‍ നല്‍കുകയും ചെയ്താരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ല. (അങ്കബൂത് -  63)

ഇനി ഇൗ ആയത്തിന്റെ തഫ്സീർ എന്താണ് പറയുന്നത് എന്ന് നോക്കാം 

തഫ്സീർ റാസി 

           الثاني : أن يكون المراد منه كلاما متصلا ، وهو أنهم يعرفون بأن ذلك من الله ويعترفون ولا يعملون بما يعلمون ، وأنت تعلم وتعمل فكذلك المؤمنون بك فقل الحمد لله وأكثرهم لا يعقلون أن الحمد كله لله فيحمدون غير الله على نعمة هي من الله
تفسير الرازى ولئن سءلتهم من نزل
ഇതെല്ലാം അല്ലാഹു വിൽ നിന്നും അണ് (മക്കഎന്ന് അവർ മുശ്രിക്കുകൾ) അറിഞ്ഞവർ ആയിരുന്നു ,  എന്ന് അവർ സമ്മതിച്ചവരും ആയിരുന്നു.

ഇനി അലഹംദു ലില്ല എന്നു പറയാൻ പറഞ്ഞതു എന്താണെന്ന് നോകാം
قل الحمد لله أي على ما أوضح من الحجج والبراهين على قدرته . وقيل : الحمد لله على إقرارهم بذلك . وقيل : على إنزال الماء وإحياء الأرض .
قرطبي ولءن سءلتهم من نزل

ഒന്നാമത്തെ കാര്യം ,അല്ലാഹു വിന്റെ കഴിവിന്റെ മേലിൽ തെളിവുകളും ലക്ഷ്യങ്ങളും വ്യക്തമാക്കിയത്തിന്ടെ മേലിൽ അല്ലാഹുവിനു സ്തുതി
രണ്ടാമത്തെ തു അവർ ആ കാര്യം സമ്മതിച്ചതിന്ടെ മേലിൽ അല്ലാഹുവിനു സ്തുതി
മൂന്നാമത്തേത് വെള്ളം ഇറക്കി തന്നതിലും ഭൂമി സജീവ മാക്കി തന്നതിലും അല്ലാഹുവിനു സ്തുതി
(തഫ്സീറു കുർത്തുബി)

( ولئن سألتهم من خلق السماوات والأرض ليقولن الله قل الحمد لله ) [ أي : إذ قامت عليكم الحجة باعترافكم ]
سورة لقمان  ابن كثير
നിങ്ങൾ ഈ കാര്യം സമ്മതിച്ചിട്ടുണ്ട് എന്നു നിങ്ങളുടെ  മേൽ തെളിവുകൾ നിന്ന സ്ഥിതിക്ക് അൽഹംദുലില്ലാഹ് എന്നു പറയുന്നത്
(ഇബ്നു കസീർ )
الآية متعلقة بما قبلها من وجهين :

أحدهما : أنه تعالى لما استدل بخلق السماوات بغير عمد وبنعمه الظاهرة والباطنة بين أنهم معترفون بذلك غير منكرين له ، وهذا يقتضي أن يكون الحمد كله لله ; لأن خالق السماوات والأرض يحتاج إليه كل ما في السماوات والأرض ، وكون الحمد كله لله يقتضي أن لا يعبد غيره ، لكنهم لا يعلمون
تفسير الرازى سورة لقمان


 وَمَا يُؤْمِنُ أَكْثَرُهُمْ بِاللّهِ إِلاَّ وَهُم مُّشْرِكُونَ

അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത്‌ അവനോട്‌ ( മറ്റുള്ളവരെ ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട്‌ മാത്രമാണ്‌.  (യുസഫ് -  106)

ഈ ആയതിന്റെ തഫ്സീർ എന്താണ് പറയുന്നത്
1.ഇബ്നു കസീർ :
وقوله : ( وما يؤمن أكثرهم بالله إلا وهم مشركون ) قال ابن عباس : من إيمانهم ، إذا قيل لهم : من خلق السموات ؟ ومن خلق الأرض ؟ ومن خلق الجبال ؟ قالوا : " الله " ، وهم مشركون به . وكذا قال مجاهد ، وعطاء وعكرمة ، والشعبي ، .........
ابن كثير

ഇബ്നു അബ്ബാസ് പറയുന്നു , പർവ്വതങ്ങളെ ആരാണ് സൃഷ്ഠിച്ചത് , ഭൂമി യെ ആരാണ് സൃഷ്ടിച്ചത് , അവകാശങ്ങളെ ആരാണ് സൃഷ്ടിച്ചത് എന്നു ചോദിച്ചാല് അള്ളാഹു ആണ് എന്ന് പറയുന്നത് അവരുടെ ഈമാനിൽ പെട്ട കാര്യം ആക്കുന്നു, ഈ സ്ഥിതിയിൽ അല്ലാഹുവിന് പങ്കുചേക്കുന്നവർ ആണ് , അപ്രകാരം ആണ് മുജാഹിദ് രഹിമഹുല്ല, അതാഹു ഇക്കിരിമ, ഷഹബി,എന്നിവർ പറഞ്ഞത് .


തഫ്സീറു ത്വബ്‌രി:
19956 - حدثنا أبو كريب , قال: حدثنا وكيع , عن إسرائيل , عن جابر , عن عامر، وعكرمة: ( وما يؤمن أكثرهم بالله ) الآية , قالا يعلمون أنه ربُّهم , وأنه خلقهم , وهم يشركون به. (4)
تفسير الطبرى
അബുകുറയ്ബ് ഉദ്ധരിക്കുന്നു , അദ്ദേഹം വകിഹ് എന്ന ആളിൽ നിന്നും അദ്ദേഹം ഇസ്രഹീൽ നിന്നും , അദ്ദേഹം ജാബിരിൽ നിന്നും അദ്ദേഹം അമിരിൽ നിന്നും അദ്ദേഹം ഇക്കിരിമായിൽ നിന്നും , അവർ (മക്ക മുശ്രിക്കുകൾ ) അവർ അല്ലാഹുവിനെ റബ്ബ് ആണെന്ന് അറിഞ്ഞവർ ആയിരുന്നു അവരെ സൃഷ്ടിച്ചവർ ആണെന്ന് അറിഞ്ഞവർ ആയിരുന്നു എന്നിട്ടും അവർ അല്ലാഹുവിൽ ശിർക്ക് വച്ചവർ ആയിരുന്നു .

തഫ്സീർ കുർത്തുബി:
قوله تعالى : وما يؤمن أكثرهم بالله إلا وهم مشركون نزلت في قوم أقروا بالله خالقهم وخالق الأشياء كلها ، وهم يعبدون الأوثان ; قاله الحسن ، ومجاهد وعامر والشعبي وأكثر المفسرين 
تفسير قرطبى    

അള്ളാഹു താഹാല യുടെ വാകു :
അവരെയും എല്ലാത്തിനെയും സൃഷ്ടിച്ചത് അള്ളാഹു ആണ് എന്ന് സമ്മതിച്ച ഒരു ജനതയുടെ മേല് ആണ് ഈ ആയതു ഇറങ്ങുന്നത് , എന്നിട്ടും അവർ ബിംബങ്ങളെ ആരാധിക്കുന്നവർ ആണ് ഈ ആപിപ്രായം ഇമാം ഹസൻ പറഞ്ഞു ,മുജാഹിദും ആമിറും , ശഹാബി കൂടുതൽ മുഫസ്സിറുകളും ഇതാണ് പറയുന്നത് .

തഫ്സീറു റാസി :
أما قوله : ( وما يؤمن أكثرهم بالله إلا وهم مشركون ) فالمعنى : أنهم كانوا مقرين بوجود الإله بدليل قوله : [ ص: 179 ] ( ولئن سألتهم من خلق السماوات والأرض ليقولن الله ) ( لقمان : 25 ) إلا أنهم كانوا يثبتون له شريكا في المعبودي
تفسير الرازي

അവർ ഒരു ഇല്ലാഹുണ്ട് എന്നതിൽ അവർ സമ്മതിച്ചവർ ആയിരുന്നു , അതിനു തെളിവ് അള്ളാഹു താഹാല യുടെ വാക്ക് ആണ് (ലുക്മാൻ 25).

തഫ്സീർ റാസി:

وعنه أيضا أن أهل مكة قالوا : الله ربنا وحده لا شريك له ؛ الملائكة بناته ، فلم يوحدوا ، بل أشركوا ، وقال عبدة الأصنام : ربنا الله وحده ، والأصنام شفعاؤنا عنده
تفسير الرازى وما يؤمن اكثرهم،
  മക്ക കാർ പറഞ്ഞു , ഞങ്ങളുടെ രക്ഷിതാവ് അള്ളാഹു ആണ് , അവനു യതോരു പങ്കുകരും ഇല്ല , മലക്കുകൾ അല്ലഹു വിന്ടെ പെണ്മക്കൾ ആണ് എന്നും
അവർ അള്ളാഹു വിനേ ഏകനായി കണ്ടില്ല, അവർ ശിർക്ക് വച്ചു ,
വിഗ്രഹ ആരാധകർ പറഞ്ഞത് ,ഞങ്ങളുടെ റബ്ബ് അള്ളാഹു ആണ് അവൻ ഏകനാണ് , വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ നഗൾക്കുള്ള ശുപാര്ശകർ ആണ് എന്നും


 وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاء شُفَعَاؤُنَا عِندَ اللّهِ

അല്ലാഹുവിന്‌ പുറമെ, അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ ( ആരാധ്യര്‍ ) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു.    (യൂനുസ് -  18)

 ഇമാം റാസി (റ):

أَنَّهُ مَتَى مَاتَ مِنْهُمْ رَجُلٌ كَبِيرٌ يَعْتَقِدُونَ فِيهِ أَنَّهُ مُجَابُ الدَّعْوَةِ وَمَقْبُولُ الشَّفَاعَةِ عِنْدَ اللَّهِ تَعَالَى اتَّخَذُوا صَنَمًا عَلَى صُورَتِهِ يَعْبُدُونَهُ عَلَى اعْتِقَادِ أَنَّ ذَلِكَ الْإِنْسَانَ يَكُونُ شَفِيعًا لَهُمْ يَوْمَ الْقِيَامَةِ عِنْدَ اللَّهِ تَعَالَى عَلَى مَا أَخْبَرُ اللَّهُ تَعَالَى عَنْهُمْ بِهَذِهِ الْمَقَالَةِ فِي قَوْلِهِ: هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ[يُونُسَ: 18]

അവരില്‍ നിന്നും ഒരു വലിയ മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ആ മനുഷ്യനില്‍ അവര്‍ വിശ്വസിച്ചിരുന്നു അല്ലാഹുവിന്റെ അടുക്കല്‍ പാരത്രീക ലോകത്ത് ഈ മനുഷ്യന്‍ അവരുടെ ശുപാര്‍ഷകന്‍ ആവുമെന്ന വിശ്വാസത്താല്‍ ആണ് ആ മനുഷ്യനെ അവര്‍ ആരാധിച്ചത്.

 ഇമാം റാസി (റ):

الْقَوْمُ كَانُوا مُعْتَرِفِينَ بِوُجُودِ اللَّه تَعَالَى كَمَا قَالَ: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ [لُقْمَانَ: 25] وَمَا أَطْلَقُوا لَفْظَ اللَّه عَلَى أَحَدٍ سِوَى اللَّه سُبْحَانَهُ، كَمَا قَالَ تَعَالَى: هَلْ تَعْلَمُ لَهُ سَمِيًّا
الكتاب: مفاتيح الغيب = التفسير الكبير
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).

ഇമാം റാസി പറയുന്നു : അവരുടെ ഒരു ഇലാഹിനെയും അവര്‍ അല്ലാഹു എന്ന് പേരിട്ടു വിളിച്ചിട്ടില്ല.

                   
 أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاء مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ

അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും    (സുമര്‍ -  3)

(قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ)
[Surat Yunus 31]

ചോദിക്കുക: ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാണ്? കേള്‍വിയും കാഴ്ചയും ആരുടെ അധീനതയിലാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍നിന്ന് ജീവനില്ലാത്തതിനെയും പുറത്തെടുക്കുന്നതാരാണ്? കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതാരാണ്? അവര്‍ പറയും: "അല്ലാഹു.” അവരോടു ചോദിക്കുക: "എന്നിട്ടും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?”

തഫ്സീർ റാസി:
وقال الفخرالرازي في ( 17/86) في تفسير قوله تعالى ( قل من يرزقكم من السماء والارض ... ) يونس
" وهذا يدل على ان المخاطبين بهذا الكلام كانوا يعرفون الله ويقرون به ، وهم الذين قالوا في عبادتهم للأصنام انها تقربهم الى الله زلفى ، وانهم شفعاؤنا عند الله
وكانوا يعلمون ان هذه الأصنام لا تنفع ولا تضر فعند ذلك قال الرسول عليه السلام (فقل افلا تتقون ) يعني : افلا تتقون ان تجعلوا هذه الاوثان شركاء لله في المعبودية ، مع اعترافكم بأن كل الخيرات في الدنيا والآخرة انما تحصل من رحمة الله واحسانه ، واعترافكم بأن هذه الأوثان لا تنفع ولا تضر ألبتة " انتهى

ഇതു അറിയിക്കുന്നത് അല്ലാഹുവിണ്ടെ ഈ വചനം കൊണ്ടു  അഭിസംബോധന ചെയ്യപ്പെട്ട ആളുകൾ അവർ അള്ളാഹു വിനെ അറിയുന്നവർ ആയിരുന്നു . അവർ സമ്മതിച്ചവരും ആയിരുന്നു
വിഗ്രഹാരാധനയുടെ വിഷയത്തിൽ അവർ പറയുന്നത് അവർ അല്ലാഹുവിലേക് സാമിപ്യം ഉണ്ടാക്കി തരുവാൻ വേണ്ടി ആണ് അവർ ഇബാധത് എടുക്കുന്നത് , അവർ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ കാർ ആണ് എന്നും ആണ് പറഞ്ഞതു ,.
ഈ വിഗ്രഹങ്ങൾ ഉപകരമോ ഉപദ്രവമോ വരുത്തുകയില്ല എന്നു അവർ അറിഞ്ഞവർ ആയിരുന്നു .ഈ സമയത്തു റസൂൽ (സ) പറയും
(നിങ്ങൾ സൂക്ഷമത പാലിക്കുന്നില്ലേ)
ഉദ്ദേശം നിങ്ങൾ അൽഹുവിനുള്ള ഇബാധത്തിൽ ഈ ബിംബങ്ങളെ പങ്കാളികളാകുന്നതിൽ നിന്നും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ ..?

ദുനിയാവിലെ യും ആഖിരത്തിലെയും എല്ലാ നന്മകളും ഉണ്ടാകുന്നത് അല്ലാഹുവിന്റെ കാറുണ്ണ്യ ത്തിൽ നിന്നും ഗുണത്തിൽ നിന്നും ആണ് എന്ന് സമ്മതികളോട് കൂടെ,  വിഗ്രഹങ്ങൾ ഒരിക്കലും ഉപകരമോ ഉപദ്രവമോ ചെയ്യുകയില്ല എന്നു സമ്മതികലോട് കൂടെ
നിങ്ങൾ സൂക്ഷ്മത പാലിക്കുന്നിലെ എന്നാണ് നബി സ ചോദിക്കുന്നത്


  فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ


"എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു (അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്തിക്കുന്നു)" (ഖുര്‍ആന്‍ 29:65)


وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ

 എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നു. എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്. ഒരു വിവരവുമില്ലാതെ അവരവന് പുത്രന്മാരെയും പുത്രിമാരെയും സങ്കല്‍പിക്കുന്നു. അവനാകട്ടെ അവരുടെ വിവരണങ്ങള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രെ.

ഷാഫി മദഹബിലെ   ഇമാം മക്രീസി (റ):



ولا ريب أن توحيد الربوبية لم ينكره المشركون، بل أقرّوا بأنه سبحانه وحده خالقهم، وخالق السموات والأرض، والقائم بمصالح العالم كله، وإنما أنكروا توحيد الإلهيّة والمحبّة.
تجريد التوحيد للإمام المقريزي ص: (٧)

യാതൊരു സംശയവുമില്ല, മുശ്രിക്കുകള്‍ തൌഹീദുല്‍ റബൂബീയത്തിനെ നിഷേധിച്ചിരുന്നില്ല. മാത്രവുമല്ല അല്ലാഹുവാണ് നമ്മെ ശ്രിഷ്ടിച്ചത് എന്ന് അവര്‍ അങ്ങീകരിച്ചിരുന്നു.  ആകാശ ഭൂമികളുടെ ശ്രിഷ്ടാവ് അള്ളാഹു ആണ് എന്നും ഈ ലോകത്തിലെ സകല നന്മകളും നിലനിര്‍ത്തുന്നവന്‍ അള്ളാഹു ആണ് എന്നും അവര്‍ അന്ഗീകരിച്ചിരുന്നു. തൌഹീദുല്‍ ഉലൂഹീയത്തു ആയിരുന്നു അവര്‍ നിഷേധിച്ചതു




ഇസ് ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലാണ് തൗഹീദ് അഥവാ لا اله الا الله എന്നത്. الله അല്ലാതെ ആരാധനക്കർഹനായി മറ്റാരും ഇല്ല എന്ന ഈ തത്വം പഠിപ്പിക്കുവാനാണ് പ്രവാചകരെല്ലാം നിയോഗിതരായത്. പ്രവാചകൻ മുഹമ്മദ് (ﷺ) നിയോഗിക്കപ്പെട്ട കാലഘട്ടത്തിലെ ബഹുദൈവാരാധകർ ഈ തൗഹീദിന് വിരുദ്ധമായി الله വിന് പുറമെ മറ്റു ആളുകളെയും ആരാധിച്ചു പോന്നു.എന്നാൽ ഈ ലോകത്തെ നിയന്ത്രിക്കുന്നതും ,മഴ വർഷിപ്പിക്കുന്നതും ,ഭക്ഷണം തരുന്നതുമായ റബ്ബ് ഒന്നേ ഉള്ളൂ എന്ന സൃഷ്ടികർതൃത്വത്തിലുള്ള ഏകത്വം അഥവാ توحيد الربوبية യെ അവർ അംഗീകരിച്ചിരുന്നു.എന്നാൽ അതോടൊപ്പം  ആരാധനയിലുള്ള ഏകത്വത്തെ ( توحيد الألوهية )നിഷേധിക്കുകയും ചെയ്തു. ഇന്ന് നമുക്കിടയിലും ശിർക്ക് പരത്തുന്ന ആളുകൾ ഇതേ വിശ്വാസം തന്നെയാണ് വച്ചു പുലർത്തുന്നത്.

മക്കാ മുശ് രിക്കുകൾക്ക് സംഭവിച്ച ഈ വലിയ പിഴവിനെ മനസ്സിലാക്കണമെങ്കിൽ അവരുടെ വിശ്വാസം എന്ത് എന്നും അതിനെതിരെ മുഹമ്മദ് നബിﷺ പഠിപ്പിച്ച തൗഹീദ് എന്തായിരുന്നു എന്നും കൃത്യമായി പ്രമാണങ്ങളിലൂടെ അറിയേണ്ടതുണ്ട്. അതിന് നമ്മെ സഹായിക്കുന്ന ഗ്രന്ഥമാണ് ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബിന്റെ *القواعد الاربع*  അഥവാ *നാല് അടിസ്ഥാന തത്വങ്ങൾ* എന്ന ഗ്രന്ഥം .

വിശുദ്ധ ഖുർആന്റെയും ,ഹദീസിന്റെയും തെളിവുകൾ  സലഫു സ്വാലിഹീങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വിവരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.

ഒന്നാമത്തെ തത്വം:

*ഏതൊരു കാഫിറുകളോട് മുഹമ്മദ് നബി ﷺയുദ്ധം ചെയ്തുവോ ആ കാഫിറുകൾ الله ആണ് സ്രഷ്ടാവും, ഭക്ഷണം തരുന്നവനും, കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നും വിശ്വസിച്ചിരുന്നു എങ്കിലും ആ വിശ്വാസം കൊണ്ട് മാത്രം അവർ മുസ് ലിംകളായില്ല.*

ഇതിന്റെ തെളിവുകൾ:

തെളിവ് 1:

قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ
പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
[Sura Yunus, Ayah 31]

തെളിവ് 2 :

وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ
ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌?
[Sura Az-Zukhruf, Ayah 87]

തെളിവ് 3 :

وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?

[Sura Al-Ankabut, Ayah 61]

*ആരാണ് നിങ്ങളെ സൃഷ്ടിക്കുന്നതും ,പരിപാലിക്കുന്നതും എന്നെല്ലാമുള്ള ചോദ്യത്തിന് الله ആണ് അതെല്ലാം ചെയ്യുന്നത് എന്ന് മക്കാ മുശ്‌രിക്കുകൾ പറയും എന്ന് الله തന്നെ പറയുന്ന ആയത്തുകളാണ് മേൽ വിവരിച്ചത്.ഇത് പോലെയുള്ള ആയത്തുകൾ ഇനിയും ഖുർആനിൽ കാണാവുന്നതാണ്.*

തെളിവ് 4:

മക്കാ മുശ്‌രിക്കുകളുടെ ജാഹിലിയത്തിലെ ഹജ്ജിന്റെ  തൽബിയത്ത്  .( മുസ് ലിം, കിതാബുൽ ഹജ്ജ്)
 (لَبَّيۡكَ الّلهُمَّ لَبَّيۡك، لَبَّيك، لاشريك لك إلا شريكًا هو لك. تملكه وما ملَك).
റബ്ബേ നിന്റെ വിളിക്ക് ഉത്തരം നൽകി ഞങ്ങളെത്തിയിരിക്കുന്നു .. നിനക്കൊരു പങ്കുകാരനുമില്ല, ഒരു പങ്കുകാരനൊഴികെ - അവൻ നിനക്കുള്ളതാണ്. അവന്റെയും ,അവൻ എന്തിനെയൊക്കെ ഉടമപ്പെടുത്തിയിരിക്കുന്നുവോ അതിന്റെയും ഉടമസ്ഥൻ നീ ആണ്.

*മക്കാ മുശ്‌രിക്കുകളുടെ ഈ തൽബിയത്തിൽ നിന്ന് വ്യക്തമാവുന്ന കാര്യങ്ങൾ:*

*1>അവർ الله വിൽ വിശ്വസിച്ചിരുന്നു.*

 *2>അവരുടെ ആരാധ്യർ ( പങ്കുകാർ) സ്വയം കഴിവുള്ളവർ ആണെന്ന വിശ്വാസം അവർക്കുണ്ടായിരുന്നില്ല*

*3>അവരുടെ ആരാധ്യർ ( പങ്കുകാർ) الله വിന്റെ കീഴിലും അധീനത്തിലും ഉള്ള പങ്കുകാരാണ് എന്ന വിശ്വാസക്കാരായിരുന്നു അവർ.*

തെളിവ് 5:

ബദ്റിന്റെ ദിവസം അബൂജഹൽ  الله വോട്  പ്രാർത്ഥിച്ചത് സൂറ:അൻഫാലിൽ  വിവരിക്കുന്നുണ്ട്
.وَإِذْ قَالُوا اللَّهُمَّ إِنْ كَانَ هَٰذَا هُوَ الْحَقَّ مِنْ عِنْدِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ
അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.)
[Sura Al-Anfal, Ayah 32 ]

ബുഖാരി ഇമാം ഈ സംഭവം സ്വഹീഹിൽ 4648 നമ്പർ ഹദീസായി  റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇതും മക്കാ മുശ്‌രിക്കുകൾക്ക് الله വിൽ വിശ്വാസമുണ്ടായിരുന്നു എന്നതിന് തെളിവാണ്.

തെളിവ് 6:

ഹുദൈബിയ സന്ധിയിൽ ശത്രുക്കളുടെ ഭാഗത്ത് നിന്ന് സുഹൈൽ ബ്നു അംറും മുസ്ലിംകളുടെ ഭാഗത്ത് നിന്ന് (رضي الله عنه)على യും എഴുതിത്തയ്യാറാക്കിയ സന്ധിയിൽ രണ്ട് കൂട്ടരും പരസ്പര സമ്മതത്തോടെ എഴുതി തുടങ്ങാൻ തിരഞ്ഞെടുത്ത വാചകം
باسمك اللهم
അല്ലാഹുവേ ,നിന്റെനാമത്തിൽ

എന്നായിരുന്നു. ഇതും മക്കാ മുശ്‌രിക്കുകൾ الله വിൽ വിശ്വസിച്ചു എന്നതിന്റെ തെളിവാണ്.

തെളിവ് 7:

മക്കാ മുശ്‌രിക്കുകൾ പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ الله വോട് മാത്രം പ്രാർത്ഥിച്ചിരുന്നതായി ഖുർആൻ :
فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ


എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു.
[Sura Al-Ankabut, Ayah 65]

തെളിവ് 8:

ഉമർ (റ) ജാഹിലിയ്യത്തിൽ മസ്ജിദുൽ ഹറാമിൽ ഒരു ദിവസം  اعتكاف ഇരിക്കാൻ നേർച്ചയാക്കിയത് താൻ മുസ് ലിമായ ശേഷം റസൂൽ ﷺയോട് പറഞ്ഞപ്പോൾ ആ നേർച്ച നിറവേറ്റാൻ നബിﷺ നിർദേശിച്ച ഹദീസ് അവർ الله വിന് നേർച്ച നേർന്നിരുന്നു എന്ന് വ്യക്തമാക്കുന്നു. മാത്രമല്ല അവരുടെ നേർച്ചയെ കുറിച്ച് സൂറത്തുൽ അൻആമിൽ الله പറയുന്നതും അവരുടെ الله വിനായുള്ള നേർച്ചക്ക് തെളിവാണ്.

وَجَعَلُوا لِلَّهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ
അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്‌. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!
[Sura Al-An'am, Ayah 136]

തെളിവ് 9:

നിങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്നത് الله വാണ് എന്ന് നിങ്ങൾക്ക് അറിവുണ്ടായിരിക്കേ നിങ്ങൾ അവന് സമൻമാരെ ഉണ്ടാക്കരുത് എന്ന് സൂറത്തുൽ ബഖറയിൽ الله പറയുന്നു.

الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ നിങ്ങൾ ആരാധിക്കുക). അതിനാല്‍ (ഇതെല്ലാം) *അറിഞ്ഞ്കൊണ്ട്* നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.
[Sura Al-Baqarah, Ayah 22]

ഇവിടെ "നിങ്ങൾ *അറിഞ്ഞ്കൊണ്ട്* ''എന്ന പ്രയോഗം അവർക്ക് ഇതെല്ലാം ചെയ്യുന്നവൻ الله ആണ് എന്ന അറിവുണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.

 ഇതിന് പുറമെയും ഒരുപാട് തെളിവുകൾ ഈ വിഷയത്തിൽ കാണാവുന്നതാണ്.


ഇത്രയ്ക്കധികം തെളിവുകൾ ഉണ്ടെങ്കിലും അതൊന്നും ചെവി കൊള്ളാതെ  ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മക്കാ   മുശ്‌രിക്കുകൾക്ക്  അല്ലാഹു വിന്റെ റുബൂബിയ്യത്തിൽ( സൃഷ്ടി - പരിപാലനം) വിശ്വാസമില്ലായിരുന്നു എന്ന് തെളിയിക്കാനും, അത് വഴി തങ്ങളുടെ ശിർക്കിനെ ന്യായീകരിക്കുന്നതിനും വേണ്ടി ന്യായങ്ങൾ നിരത്തുന്ന ബാത്വിലിന്റെ കക്ഷികൾ കേരളത്തിലും ധാരാളമാണ്. അവരുടെ മുടന്തൻ ന്യായങ്ങളും അവയ്ക്ക് പ്രമാണികരായ മുഫസ്സിറുകളുടെ തഫ്സീറിൽ നിന്നുമുള്ള മറുപടികളുമാണ് അടുത്ത നോട്സിൽ ..
 ان شاء الله



ഷാഫി മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതന്‍ ഇമാം മക്രിസി പറയുന്നത് സമസ്ത ശിയാക്കൾ ശരിക്കും വായിക്കുക


 والنّاس في هذا الباب - أعني: زيارة القبور - على ثلاثة أقسام:
قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.
وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.
وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.
الكتاب: تجريد التوحيد المفيد (1/20)
المقريزي (766 - 845 هـ = 1365 - 1441 م)
ഈ വിഷയത്തില്‍ ജനങ്ങള്‍ - അതായത് ഖബര്‍ സന്ദര്‍ശിക്കുന്ന വിഷയത്തില്‍ 3 വിഭാഗം ആണുള്ളത്:
ചില ആളുകള്‍ മരിച്ചവരെ സന്ദര്‍ശിക്കും അവര്‍ക്ക് വേണ്ടി ദുഅ ചെയ്യും. അത് ശറഈആയ സിയാറത്ത് ആണ്.
ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരെകൊണ്ട് ദുഅ ചെയ്യും അവര്‍ ഉലൂഹീയത്തില്‍ ശിര്‍ക്ക് ചെയ്തവര്‍ ആണ്.
ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരോടു തന്നെ പ്രാര്‍ത്തിക്കും അല്ലാഹുവിന്‍റെ റസൂല്‍(സ) പറഞ്ഞു "അല്ലാഹുവേ എന്‍റെ ഖബറിടത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ" ഇവര്‍ റുബൂബീയതില്‍ ശിര്‍ക്ക് വെക്കുന്ന ആളുകള്‍ ആണ്.