സമസ്ത കാർ ദുർവ്യാഖ്യാനികുന്ന ഒരു ആയത് ആണ് സൂറത്തുൽ മഹിദാ 55
(إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ)
[Surat Al-Ma'idah 55]
നിങ്ങളുടെ ആത്മമിത്രങ്ങള്‍ അല്ലാഹുവും അവന്റെ ദൂതനുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെ മാത്രം നമിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും.
ഈ ആയത്തിന് വ്യാഖ്യാനം എഴുതിയ ഒരൊറ്റ ഖുര്‍ആന്‍ വ്യാഖ്യാതാവും ഈ സൂക്തം ഈ പ്രപഞ്ചത്തിന്റെ ഏത് കോണില്‍ വെച്ചും ഏത് സമയത്തും ഏത് ഭാഷയിലും ഒറ്റക്കായോ സംഘമായോ വിവിധ ആവശ്യങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടോമനസ്സില്‍ വിചാരിച്ചുകൊണ്ടോ മരണപ്പെട്ടവനെ വിളിച്ച് ഇസ്‌തിഗാസ ചെയ്യുന്ന ശിര്‍ക്കിന് തെളിവാണെന്ന് എഴുതിയിട്ടില്ല.
എന്താണ് ഈ ആയത് :
ജുത മതക്കാരനായിരുന്ന ഉബാദതുബ്നു സാമിത്(റ) അതുപോലെ അബ്ദുല്ലാഹിബ്നു സലാം (റ) എന്നിവര്‍ ജുതമതം ഒഴിവാക്കി ഇസ്ലാമിലേക്ക് വന്നു അതറിഞ്ഞ ജുതന്മാര്‍ അവരുടെ ബന്തുക്കളില്‍ നിന്നും അവരെ ബഹിഷകരിക്കുകയും അവരുമായി എല്ലാ ബന്തങ്ങളും അവസാനിപ്പിക്കുകയും ഇസ്ലാമിനെ തകര്ക്കാ നുള്ള ഗുടശ്രമങ്ങള്‍ ആവിഷ്കരിക്കുകയും ചെയിതു ഇസ്ലാമായത് കാരണം മാനസികമായി താങ്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും സങ്കടങ്ങളും അവര്‍ നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു അപ്പോയാണ് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുതെന്നും നിങ്ങള്ക്ക് മിത്രങ്ങളായും സ്നേഹബന്തം പുലര്താനുമൊക്കെ അല്ലാഹുവും അവന്റെ റസുലും മുഅമിനുകളും ഉണ്ട് എന്ന് പറഞ്ഞു അവരെ ആശ്വസിപ്പിച്ചുകൊണ്ട് ഈ ആയത്ത് ഇറങ്ങിയത്.
തീര്‍ച്ചയായു-ം അല്ലാഹുവും അവന്റെ ദൂതനും, താഴ്‌മയുള്ളവരായിക്കൊണ്ട് നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ് നിങ്ങളുടെ സഹായികള്‍.'' (സൂറതു മാഇദ 55)
അല്ലാഹുവിന്റെ ദൂതനും സത്യവിശ്വാസികളുമാണ് നിങ്ങളുടെ സഹായികള്‍ എന്ന് അല്ലാഹു ഇവിടെ പറയുന്നു. അതിനാല്‍ മുഹമ്മദ് നബി(സ)യും സത്യവിശ്വാസികളും മരണപ്പെട്ടാലും
ഈ പ്രപഞ്ചത്തിന്റെ ഏത് മൂലയില്‍ വെച്ചും ഏത് സമയത്തും ഏത് ഭാഷയിലും ഒറ്റക്കോ സംഘമായോ വിവിധങ്ങളായ ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചോ പ്രകടിപ്പിക്കാതെ മനസ്സില്‍ വെച്ച് കൊണ്ടോ വിളിച്ച് സഹായംതേടല്‍ അനുവദനീയമാണെന്ന് ചില യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുവരുന്നു.
വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ കാണുക:
"നിനക്കറിഞ്ഞുകൂടേ അല്ലാഹുവിനു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്നും നിങ്ങള്‍ക്ക് അല്ലാഹുവിന് പുറമെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും.'' (അല്‍ബഖറ 107) 
.
``അല്ലാഹു വിശ്വസിച്ചവരുടെ സഹായിയാണ്.'' (അല്‍ബഖറ 251) 
.
``അവനു പുറമെ യാതൊരു സഹായിയും ശുപാര്‍ശകനും അവര്‍ക്കില്ല.'' (അന്‍ആം 51). 
``അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.'' (അത്തൗബ 116) 
.
``അവന്‍ എത്ര കേള്‍വിയുള്ളവന്‍. എത്ര കാഴ്‌ചയുള്ളവന്‍. അവന് പുറമെ അവര്‍ക്ക് യാതൊരു സഹായിയുമില്ല.'' (അല്‍കഹ്‌ഫ് 26) 
``ഭൂമിയിലാകട്ടെ, ആകാശത്താകട്ടെ നിങ്ങള്‍ക്ക് അവനെ തോല്‌പിക്കാനാവില്ല. നിങ്ങള്‍ക്ക് അല്ലാഹുവിന് പുറമെ യാതൊരു രക്ഷാധികാരിയും യാതൊരു സഹായിയുമില്ല'' (അന്‍കബൂത് 22). 
``അതല്ല, അവര്‍ അവനു പുറമെ സഹായികളെ സ്വീകരിക്കുകയാണോ? എന്നാല്‍ അല്ലാഹു തന്നെയാണ് സഹായി'' (ശൂറാ 9). `
"അവന് പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും യാതൊരു സഹായിയുമില്ലതാനും'' (ശൂറാ 31). 
"``പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്‌ടാവായ അല്ലാഹുവിന് പുറമെ ഞാന്‍ സഹായിയായി സ്വീകരിക്കുകയോ?'' (അന്‍ആം 14). 
``തങ്ങള്‍ക്ക് അല്ലാഹുവിന് പുറമെ യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയുമില്ല'' (അഹ്‌സാബ് 7). `
"`നീയാണ് ഞങ്ങളുടെ സഹായി.'' (അഅ്‌റാഫ് 155). ``
"നീയാണ് ഈ ലോകത്തും പരലോകത്തും എന്റെ സഹായി.'' (യൂസുഫ് 101).
``എനിക്ക് പുറമെ എന്റെ ദാസന്മാരെ സഹായികളായി സ്വീകരിക്കാമെന്ന് അവിശ്വാസികള്‍ വിചാരിക്കുന്നുവോ?'' (അല്‍കഹ്‌ഫ് 102) 
``അല്ലാഹുവിന് പുറമെ വല്ല സഹായികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേതുപോലെയാണ്.'' (അന്‍കബൂത് 41) 
``അവനു പുറമെ സഹായികളെ സ്വീകരിച്ചവര്‍ പറയുന്നു: അല്ലാഹുവിലേക്ക് ഞങ്ങള്‍ക്ക് അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിയല്ലാതെ ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല'' (സുമര്‍ 3). `
"`അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ സഹായി, അവനാകുന്നു സഹായികളില്‍ ഉത്തമന്‍.'' (ആലുഇംറാന്‍ 150). 
``അല്ലാഹുവാണ് നിങ്ങളുടെ സഹായിയെന്ന് നിങ്ങള്‍ മനസ്സിലാക്കുവാന്‍. എത്ര നല്ല രക്ഷാധികാരി. എത്ര നല്ല സഹായി'' (അന്‍ഫാല്‍ 40). 
``അവനാണ് നിങ്ങളുടെ സഹായി.'' (ഹജ്ജ് 78) 
🔉 ഇതുപോലെ എത്രയോ സൂക്തങ്ങളില്‍ അല്ലാഹു മാത്രമാണ് സഹായിയെന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രസ്‌താവിക്കുന്നു.
അല്ലാഹുവിനു പുറമെ നബി(സ)യും സത്യവിശ്വാസികളും സഹായികളാണെന്ന് 5:55ലും പറയുന്നു.
വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യമില്ല എന്നത് അനിഷേധ്യമാണ്. അപ്പോള്‍ ഈ രണ്ട് ആയത്തുകളുടെ ആശയമെന്താണ്?
ഇവിടെ സാധാരണ സമസ്ത കാർ ഈ വിഷയത്തിൽ
കൊണ്ടു വരാറുള്ള തഫ്സീർ ആണ്. ഹസ്സൻ ബാസരി യുടെ തഫ്സീർ .
من مضى منهم ومن بقى ഇതിൽ മരിച്ചവരും പെടും എന്നു പറഞ്ഞു കൊണ്ട് ആണ് കൊണ്ടു വരാറു ഉള്ളത്
അപ്പോൾ സഹായി എന്നർത്ഥം റാസി പറഞ്ഞിട്ടുണ്ട് മരിച്ചവരും പെടും എന്നു ഹസ്സൻ ബസാരിയും പറഞ്ഞിട്ടുണ്ട് അപ്പോൾ അവർ കൂട്ടി വായിക്കും മരിച്ചവരോടും സഹായം ചോദിക്കാം എന്നു ദുർവ്യാഖ്യാനം ആണ് നടത്തുക
അവിടെ രസകരമായ. ഒരു വശം എന്താണ് എന്നാൽ റാസി സഹായി എന്നു അർത്ഥം കൊടുത്തപ്പോൾ അവിടെ മരിച്ചവർ എന്നു ഉദ്ദേശിട്ടില്ല .
ഹസ്സൻ ബാസരി മരിച്ചവരും എന്നു കൊടുത്ത യിടത്തു സഹായി എന്നു അർത്ഥം കൊടുത്തിട്ടുമില്ല അപ്പോൾ രണ്ടും എങ്ങിനെ ആണ് കൂട്ടി യോജിപിക്കുന്നത്.
റാസി എന്താണ്. പറഞ്ഞതു എന്നു താഴെ കൊടുക്കുന്നു:
ഇവിടെ ഇമാം റാസി വളരെ വ്യക്തമാക്കി വിവരിക്കുന്നു ഈ ആയത് കൊണ്ടു ഉള്ള ഉദ്ദേശം എന്താണ് എന്നു
ഇവിടെ ശിയാക്കള് വാദിച്ചു ഈ ആയതിൽ വലിയ്യു എന്നത് കൊണ്ട് ഉദ്ദേശം അലി ആണു
റസൂൽ നിന്ടെ കാല ശേഷം വലിയ്യു അലി ആണ് എന്ന് അവർ വാദിച്ചപ്പോൾ, ഇമാം റാസി അതിനു ശക്തമായി മറുപടി കൊടുക്കുന്നു
المسألة الثانية : قالت الشيعة : هذه الآية دالة على أن الإمام بعد رسول الله صلى الله عليه وسلم هو علي بن أبي طالب ، وتقريره أن نقول : هذه الآية دالة على أن المراد بهذه الآية إمام ، ومتى كان الأمر كذلك وجب أن يكون ذلك الإمام هو علي بن أبي طالب .
، بل المراد لا تتخذوا اليهود والنصارى أحبابا وأنصارا ، ولا تخالطوهم ولا تعاضدوهم ، ثم لما بالغ في النهي عن ذلك قال : ( إنما وليكم الله ورسوله والمؤمنون ) الموصوفون ، والظاهر أن الولاية المأمور بها ههنا هي المنهي عنها فيما قبل ، ولما كانت الولاية المنهي عنها فيما قبل هي الولاية بمعنى النصرة كانت الولاية المأمور بها هي الولاية بمعنى النصرة ،
രണ്ടാം മസഹല :
ശിയാക്കൾ പറഞ്ഞു , ഈ ആയതു അറിയിക്കുന്നനു , നിശ്ചയമായും റസൂൽ ന് ശേഷം ഇമാം ആവേണ്ടത് അലി ആണ് എന്ന് , അതിനെ സ്ഥിരപെടുത്തി കൊണ്ടു നാം ഇങ്ങനെ പറയൽ ആണ് , ഈ ആയത് അറിയിക്കുന്നു നിശ്ച്യമായും ഈ ആയതു കൊണ്ട് ഉള്ള ഉദ്ദേശം ഇമാം ആണ് , കാര്യം അങ്ങിനെ ആണ് എങ്കിൽ ആ ഇമാം അലി യ്യിബ്ന് അബീ ത്വാലിബ് അവൽ നിർബന്ധമാണ്
എന്നാൽ ഉദ്ദേശം ജൂതന്മാർ രേയും ക്രിസ്ത്യാനി കളെയും സ്നേഹിതൻ മാരും സഹായിക്കും ആക്കരുത്
ഇടകലർന്ന സംബർകവും പാടില്ല സഹായികൾ ആയി കാണേണ്ടതും ഇല്ല.
എന്നാൽ അതിനെ തൊട്ടു അമിതമാക്കി കൊണ്ട് അള്ളാഹു താഹാല പറയുന്നു" : നിശ്ചയം നിങ്ങളുടെ സഹായി റസൂലും മുഹമിനിങ്ങളും ആണ് ":
നേരെത്തെ വിശേഷി കപ്പെട്ട മുഹമിനിങ്ങളും ആണ്,
ഇവിടെ വ്യക്തമായത് ഇവിടെ കാലപിക്കപ്പെട്ട വിലായത് മുൻപത്തെ ആയതിൽ വിരോധികപ്പെട്ട വിലായത് ആണ്,
മുൻപ് വിരോധികപ്പെട്ട ആയതു സഹായം എന്നർത്ഥം വരുന്ന വിലായത് ആണ് , അപ്പോൾ കാലപിക്കപ്പെട്ട വിലായത് എന്നത് സഹായം എന്ന അർത്ഥത്തിൽ ആണ്
എന്താണ് മുൻപേത്തെ ആയത്തിൽ വിരോധിക്കപ്പെട്ടത് എന്നു നോകാം
(يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ)
[Surat Al-Ma'idah 51]
വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ ആത്മമിത്രങ്ങളാക്കരുത്. അവരന്യോന്യം ആത്മമിത്രങ്ങളാണ്. നിങ്ങളിലാരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
അപ്പോൾ ഈ ആയതിൽ നിരോധിച്ച വിലായത് ആണ് അവിടെ അനുവദിച്ചിട്ടുള്ളത് എന്നു കാണാം ഇമാം റാസി വ്യക്തമാക്കി പറയുന്നു
ഈ വിഷയത്തിൽ സമസ്ത കാർ സാധാരണ കൊണ്ടു വരാർ ഉള്ളത് ഹസ്സൻ ബസാരിയുടെ തഫ്സീർ ആണ് ..അതിൽ മരിച്ചവരും പെടും എന്നു ആണ്. അങ്ങിനെ മരിച്ചവരും പെടും എന്നു പറയുമ്പോ അല്ലാഹുവിടെ റസൂലും സഹാബത്തും മുൻപ് മരിച്ച ജൂതന്മാരെയും ക്രിസ്ത്യാനികളോടും ഇസ്തിഗാസ നടത്തിയിരുന്നു എന്നു പറയേണ്ടിവരും
കാരണം വളരെ വ്യക്തമായി ഇമ്മവും
(إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ)
[Surat Al-Ma'idah 55]
നിങ്ങളുടെ ആത്മമിത്രങ്ങള്‍ അല്ലാഹുവും അവന്റെ ദൂതനുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെ മാത്രം നമിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും.
ഈ ആയത്തിന് വ്യാഖ്യാനം എഴുതിയ ഒരൊറ്റ ഖുര്‍ആന്‍ വ്യാഖ്യാതാവും ഈ സൂക്തം ഈ പ്രപഞ്ചത്തിന്റെ ഏത് കോണില്‍ വെച്ചും ഏത് സമയത്തും ഏത് ഭാഷയിലും ഒറ്റക്കായോ സംഘമായോ വിവിധ ആവശ്യങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടോമനസ്സില്‍ വിചാരിച്ചുകൊണ്ടോ മരണപ്പെട്ടവനെ വിളിച്ച് ഇസ്‌തിഗാസ ചെയ്യുന്ന ശിര്‍ക്കിന് തെളിവാണെന്ന് എഴുതിയിട്ടില്ല.
എന്താണ് ഈ ആയത് :
ജുത മതക്കാരനായിരുന്ന ഉബാദതുബ്നു സാമിത്(റ) അതുപോലെ അബ്ദുല്ലാഹിബ്നു സലാം (റ) എന്നിവര്‍ ജുതമതം ഒഴിവാക്കി ഇസ്ലാമിലേക്ക് വന്നു അതറിഞ്ഞ ജുതന്മാര്‍ അവരുടെ ബന്തുക്കളില്‍ നിന്നും അവരെ ബഹിഷകരിക്കുകയും അവരുമായി എല്ലാ ബന്തങ്ങളും അവസാനിപ്പിക്കുകയും ഇസ്ലാമിനെ തകര്ക്കാ നുള്ള ഗുടശ്രമങ്ങള്‍ ആവിഷ്കരിക്കുകയും ചെയിതു ഇസ്ലാമായത് കാരണം മാനസികമായി താങ്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും സങ്കടങ്ങളും അവര്‍ നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു അപ്പോയാണ് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുതെന്നും നിങ്ങള്ക്ക് മിത്രങ്ങളായും സ്നേഹബന്തം പുലര്താനുമൊക്കെ അല്ലാഹുവും അവന്റെ റസുലും മുഅമിനുകളും ഉണ്ട് എന്ന് പറഞ്ഞു അവരെ ആശ്വസിപ്പിച്ചുകൊണ്ട് ഈ ആയത്ത് ഇറങ്ങിയത്.
തീര്‍ച്ചയായു-ം അല്ലാഹുവും അവന്റെ ദൂതനും, താഴ്‌മയുള്ളവരായിക്കൊണ്ട് നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ് നിങ്ങളുടെ സഹായികള്‍.'' (സൂറതു മാഇദ 55)
അല്ലാഹുവിന്റെ ദൂതനും സത്യവിശ്വാസികളുമാണ് നിങ്ങളുടെ സഹായികള്‍ എന്ന് അല്ലാഹു ഇവിടെ പറയുന്നു. അതിനാല്‍ മുഹമ്മദ് നബി(സ)യും സത്യവിശ്വാസികളും മരണപ്പെട്ടാലും
ഈ പ്രപഞ്ചത്തിന്റെ ഏത് മൂലയില്‍ വെച്ചും ഏത് സമയത്തും ഏത് ഭാഷയിലും ഒറ്റക്കോ സംഘമായോ വിവിധങ്ങളായ ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചോ പ്രകടിപ്പിക്കാതെ മനസ്സില്‍ വെച്ച് കൊണ്ടോ വിളിച്ച് സഹായംതേടല്‍ അനുവദനീയമാണെന്ന് ചില യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുവരുന്നു.
വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ കാണുക:
.
.
.
🔉 ഇതുപോലെ എത്രയോ സൂക്തങ്ങളില്‍ അല്ലാഹു മാത്രമാണ് സഹായിയെന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രസ്‌താവിക്കുന്നു.
വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യമില്ല എന്നത് അനിഷേധ്യമാണ്. അപ്പോള്‍ ഈ രണ്ട് ആയത്തുകളുടെ ആശയമെന്താണ്?
ഇവിടെ സാധാരണ സമസ്ത കാർ ഈ വിഷയത്തിൽ
കൊണ്ടു വരാറുള്ള തഫ്സീർ ആണ്. ഹസ്സൻ ബാസരി യുടെ തഫ്സീർ .
من مضى منهم ومن بقى ഇതിൽ മരിച്ചവരും പെടും എന്നു പറഞ്ഞു കൊണ്ട് ആണ് കൊണ്ടു വരാറു ഉള്ളത്
അപ്പോൾ സഹായി എന്നർത്ഥം റാസി പറഞ്ഞിട്ടുണ്ട് മരിച്ചവരും പെടും എന്നു ഹസ്സൻ ബസാരിയും പറഞ്ഞിട്ടുണ്ട് അപ്പോൾ അവർ കൂട്ടി വായിക്കും മരിച്ചവരോടും സഹായം ചോദിക്കാം എന്നു ദുർവ്യാഖ്യാനം ആണ് നടത്തുക
അവിടെ രസകരമായ. ഒരു വശം എന്താണ് എന്നാൽ റാസി സഹായി എന്നു അർത്ഥം കൊടുത്തപ്പോൾ അവിടെ മരിച്ചവർ എന്നു ഉദ്ദേശിട്ടില്ല .
ഹസ്സൻ ബാസരി മരിച്ചവരും എന്നു കൊടുത്ത യിടത്തു സഹായി എന്നു അർത്ഥം കൊടുത്തിട്ടുമില്ല അപ്പോൾ രണ്ടും എങ്ങിനെ ആണ് കൂട്ടി യോജിപിക്കുന്നത്.
റാസി എന്താണ്. പറഞ്ഞതു എന്നു താഴെ കൊടുക്കുന്നു:
ഇവിടെ ഇമാം റാസി വളരെ വ്യക്തമാക്കി വിവരിക്കുന്നു ഈ ആയത് കൊണ്ടു ഉള്ള ഉദ്ദേശം എന്താണ് എന്നു
ഇവിടെ ശിയാക്കള് വാദിച്ചു ഈ ആയതിൽ വലിയ്യു എന്നത് കൊണ്ട് ഉദ്ദേശം അലി ആണു
റസൂൽ നിന്ടെ കാല ശേഷം വലിയ്യു അലി ആണ് എന്ന് അവർ വാദിച്ചപ്പോൾ, ഇമാം റാസി അതിനു ശക്തമായി മറുപടി കൊടുക്കുന്നു
المسألة الثانية : قالت الشيعة : هذه الآية دالة على أن الإمام بعد رسول الله صلى الله عليه وسلم هو علي بن أبي طالب ، وتقريره أن نقول : هذه الآية دالة على أن المراد بهذه الآية إمام ، ومتى كان الأمر كذلك وجب أن يكون ذلك الإمام هو علي بن أبي طالب .
، بل المراد لا تتخذوا اليهود والنصارى أحبابا وأنصارا ، ولا تخالطوهم ولا تعاضدوهم ، ثم لما بالغ في النهي عن ذلك قال : ( إنما وليكم الله ورسوله والمؤمنون ) الموصوفون ، والظاهر أن الولاية المأمور بها ههنا هي المنهي عنها فيما قبل ، ولما كانت الولاية المنهي عنها فيما قبل هي الولاية بمعنى النصرة كانت الولاية المأمور بها هي الولاية بمعنى النصرة ،
രണ്ടാം മസഹല :
ശിയാക്കൾ പറഞ്ഞു , ഈ ആയതു അറിയിക്കുന്നനു , നിശ്ചയമായും റസൂൽ ന് ശേഷം ഇമാം ആവേണ്ടത് അലി ആണ് എന്ന് , അതിനെ സ്ഥിരപെടുത്തി കൊണ്ടു നാം ഇങ്ങനെ പറയൽ ആണ് , ഈ ആയത് അറിയിക്കുന്നു നിശ്ച്യമായും ഈ ആയതു കൊണ്ട് ഉള്ള ഉദ്ദേശം ഇമാം ആണ് , കാര്യം അങ്ങിനെ ആണ് എങ്കിൽ ആ ഇമാം അലി യ്യിബ്ന് അബീ ത്വാലിബ് അവൽ നിർബന്ധമാണ്
എന്നാൽ ഉദ്ദേശം ജൂതന്മാർ രേയും ക്രിസ്ത്യാനി കളെയും സ്നേഹിതൻ മാരും സഹായിക്കും ആക്കരുത്
ഇടകലർന്ന സംബർകവും പാടില്ല സഹായികൾ ആയി കാണേണ്ടതും ഇല്ല.
എന്നാൽ അതിനെ തൊട്ടു അമിതമാക്കി കൊണ്ട് അള്ളാഹു താഹാല പറയുന്നു" : നിശ്ചയം നിങ്ങളുടെ സഹായി റസൂലും മുഹമിനിങ്ങളും ആണ് ":
നേരെത്തെ വിശേഷി കപ്പെട്ട മുഹമിനിങ്ങളും ആണ്,
ഇവിടെ വ്യക്തമായത് ഇവിടെ കാലപിക്കപ്പെട്ട വിലായത് മുൻപത്തെ ആയതിൽ വിരോധികപ്പെട്ട വിലായത് ആണ്,
മുൻപ് വിരോധികപ്പെട്ട ആയതു സഹായം എന്നർത്ഥം വരുന്ന വിലായത് ആണ് , അപ്പോൾ കാലപിക്കപ്പെട്ട വിലായത് എന്നത് സഹായം എന്ന അർത്ഥത്തിൽ ആണ്
എന്താണ് മുൻപേത്തെ ആയത്തിൽ വിരോധിക്കപ്പെട്ടത് എന്നു നോകാം
(يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ)
[Surat Al-Ma'idah 51]
വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ ആത്മമിത്രങ്ങളാക്കരുത്. അവരന്യോന്യം ആത്മമിത്രങ്ങളാണ്. നിങ്ങളിലാരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
അപ്പോൾ ഈ ആയതിൽ നിരോധിച്ച വിലായത് ആണ് അവിടെ അനുവദിച്ചിട്ടുള്ളത് എന്നു കാണാം ഇമാം റാസി വ്യക്തമാക്കി പറയുന്നു
ഈ വിഷയത്തിൽ സമസ്ത കാർ സാധാരണ കൊണ്ടു വരാർ ഉള്ളത് ഹസ്സൻ ബസാരിയുടെ തഫ്സീർ ആണ് ..അതിൽ മരിച്ചവരും പെടും എന്നു ആണ്. അങ്ങിനെ മരിച്ചവരും പെടും എന്നു പറയുമ്പോ അല്ലാഹുവിടെ റസൂലും സഹാബത്തും മുൻപ് മരിച്ച ജൂതന്മാരെയും ക്രിസ്ത്യാനികളോടും ഇസ്തിഗാസ നടത്തിയിരുന്നു എന്നു പറയേണ്ടിവരും
കാരണം വളരെ വ്യക്തമായി ഇമ്മവും

No comments:
Post a Comment